
ദേശം കഥ പറയുമ്പോൾ…
സ്വന്തം ദേശം എന്നും എഴുത്തുകാരുടെ പ്രചോദന സ്രോതസ് ആയിട്ടുണ്ട്. ദേശത്തിൻ്റെ കഥ പറയുമ്പോൾ അത് സാർവലൗകിക ജീവിതാവസ്ഥയുടെ കഥയായി മാറുന്നു എന്നതാണ് സർഗ്ഗ സൃഷിയുടെ രാസവിദ്യ. ഇവിടെ ഒരു ദേശത്തിൻ്റെ കഥ പറയലിലൂടെ മലയാളത്തിൻ്റെ
സ്വന്തം ദേശം എന്നും എഴുത്തുകാരുടെ പ്രചോദന സ്രോതസ് ആയിട്ടുണ്ട്. ദേശത്തിൻ്റെ കഥ പറയുമ്പോൾ അത് സാർവലൗകിക ജീവിതാവസ്ഥയുടെ കഥയായി മാറുന്നു എന്നതാണ് സർഗ്ഗ സൃഷിയുടെ രാസവിദ്യ. ഇവിടെ ഒരു ദേശത്തിൻ്റെ കഥ പറയലിലൂടെ മലയാളത്തിൻ്റെ
സത്യാധിഷ്ടിതമായ മാധ്യമ പ്രവർത്തനത്തിൽ നിന്നും ഇന്ന് മാധ്യമങ്ങൾ വഴി മാറി നടക്കുന്നത് മാധ്യമപ്രവർത്തനത്തിന് ജനങ്ങൾ നൽകിയിരുന്ന ആദരവ് ഇല്ലാതാക്കിയിട്ടുണ്ടെന്ന് കെ.യു.ഡബ്ലിയു.ജെ മുൻ പ്രസിഡണ്ട് എം.വി വിനീത അഭിപ്രായപ്പെട്ടു. ഇതെക്കുറിച്ച് മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും അവർ
മാധ്യമ പ്രവർത്തനത്തിന്റെ മര്യാദയെയും ഉത്തരവാദിത്വങ്ങളെയും മറന്നു കൊണ്ടുള്ള വേഷംകെട്ട് മാധ്യമ പ്രവർത്തനം വളർന്നുവരികയാണെന്നും അത് ജനങ്ങളോട് കാണിക്കുന്നഹിംസ തന്നെയാണ് എന്നും മീഡിയവൺ ടെലിവിഷൻ ചാനൽ എഡിറ്റർ പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു. ‘ഗാന്ധിയൻ കോൺഗ്രസ് @
ഗാന്ധിജി പ്രതിനിധാനം ചെയ്ത മാധ്യമവഴികളുടെ പ്രസക്തി എക്കാലവും നിലനിൽക്കുമ്പോഴും സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഗാന്ധിജിയിലെ മാധ്യമ വിമർശകന്റെ പ്രാധാന്യമാണ് അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നത് എന്ന് പ്രശസ്ത മാധ്യമപ്രവർത്തകനായ അഭിലാഷ് മോഹനൻ. മാധ്യമ വിമർശകനായ ഗാന്ധിജി
ഒരോർമ്മപ്പുസ്തകമാണ് എൻെറ മുമ്പിലിരിക്കുന്നത്. നൂറിൽ അധികം ആളുകളുടെ മനസ്സിൽ വിരിഞ്ഞ, നാനാവർണ്ണങ്ങളും ഗന്ധങ്ങളും പേറുന്ന സ്മൃതിസൂനങ്ങൾ കൊണ്ട് കൊരുത്ത ഒരു പൂച്ചെണ്ട്. പലകാലത്തായി ആ വിദ്യാപീഠത്തിൽ പഠിച്ചിരുന്നവരും പഠിപ്പിച്ചിരുന്നവരും മാത്രമല്ല, അവിടെ പ്രവൃത്തിയെടുത്തിരുന്നവരും ഇതിലെഴുതിയിട്ടുണ്ട്.
അദ്ധ്യായം ഒന്ന് സേവാഗ്രാമിലെ ‘ബാപ്പുകുടി’യുടെ മുന്‍വശത്തായുള്ള ബബൂള്‍ മരത്തിന് ചുറ്റും മണ്ണിട്ട് ഉറപ്പിച്ച തിട്ടില്‍വിരിച്ച കമ്പളത്തില്‍ മഗന്‍ലാല്‍ ഒരു തൂവെള്ള ഖാദിത്തുണി നിവര്‍ത്തി വിരിച്ചിട്ടു. മഹാത്മജി പതിവ് പ്രാര്‍ത്ഥനയ്ക്ക് ശേഷമുള്ള തന്റെ ‘പ്രവചന്‍’നുള്ള തയ്യാറെടുപ്പിലാണ്.
പ്രശസ്തചിത്രകാരൻ എ രാമചന്ദ്രൻ്റെ ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ശേഖരം അടങ്ങുന്ന ‘ധ്യാനചിത്ര വിഷ്വൽ കൾച്ചറൽ ലാബ്’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൊച്ചി ലളിതകലാ അക്കാദമി ആർട് ഗാലറിയിലാണ് ഇത് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം നിര്യാതനായ കെ.ജെ ബേബിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കനവിനെ പശ്ചാത്തലമാക്കി എം.ജി ശശി സംവിധാനം ചെയ്ത കനവുമലയിലേയ്ക്ക് എന്ന ഹ്രസ്വസിനിമയെക്കുറിച്ച് അദ്ദേഹത്തിന്റെ തിരക്കഥാ സമാഹാരത്തില്‍ ജി.പി രാമചന്ദ്രൻ എഴുതിയ അവലോകനത്തില്‍ നിന്ന്.
Can a fruitful dialogue on any vital (or even not-so-vital) matter be possible with the right-wing forces that are operational in India today? Such a
കുറച്ചു നാളുകൾ മുൻപ് എഴുത്തുകാരനും സാമൂഹ്യ ശാസ്ത്ര പ്രൊഫസറുമായ ബദ്രി നാരായൺ എഴുതിയ ‘റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ: ഹൗ ദ് സംഘ് ഈസ് റീഷേപ്പിങ് ഇന്ത്യൻ ഡെമോക്രസി’ (Republic of Hindutva, How the
Terms of Use | Privacy Policy | Refund Policy
Copyright © 2022 The AIDEM. All rights reserved.