
Down Memory Lane In Chaplin’s World
Charles Spencer Chaplin, the King of Comedy, was a man of many parts. Upon hanging up his boots from the world of tinsel town, he

Charles Spencer Chaplin, the King of Comedy, was a man of many parts. Upon hanging up his boots from the world of tinsel town, he

നാസി ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള നഗരമാണ് ന്യൂറംബർഗ്. ഹിറ്റ്ലർ ഉൾപ്പെടെയുള്ള നാസി പാർട്ടിയുടെ നേതൃത്വനിരയിലെ എല്ലാ പ്രമുഖരും ഒരുമിച്ചു പങ്കെടുക്കുന്ന പടുകൂറ്റൻ റാലികൾ നടത്തിയിരുന്നത് ന്യൂറംബർഗിലാണ്. നാസികളുടെ തലസ്ഥാനം മ്യൂണിക്ക് ആയിരുന്നെങ്കിലും പ്രതീകാത്മക തലത്തിൽ

ഓർമ്മകൾ ഭൂതകാലത്തിന്റെ നിഷ്കളങ്കമായ രേഖപ്പെടുത്തലുകളല്ല, മറിച്ച് വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ ലോകങ്ങളാൽ നിരന്തരം പുനർനിർമ്മിക്കപ്പെടുന്ന സങ്കീർണ്ണമായ ആഖ്യാനങ്ങളാണ്. ഓർമ്മക്കുറിപ്പ് (Memoir) എന്ന സാഹിത്യരൂപം സിനിമയിലേക്ക് പരാവർത്തനം ചെയ്യപ്പെടുമ്പോൾ സംഭവിക്കുന്ന വെല്ലുവിളികളും സാധ്യതകളും സമകാലിക ചലച്ചിത്ര

A detailed conversation between M. S. Shaiju and Shai Carmeli Pollak, director of the Israeli film The Sea, which has won several awards and was

48 വർഷം നീണ്ട സിനിമാ ജീവിതത്തിന് തിരശ്ശീല ഇട്ടുകൊണ്ട് ഡിസംബർ 20 നു നമ്മെ വിട്ടുപോയ മലയാളത്തിന്റെ സ്വന്തം ശ്രീനിവാസന് ; ദി ഐഡത്തിലെ “ചതുരവൃത്തം” കോളത്തിലെ അടുത്ത ലേഖനം സമർപ്പിക്കുകയാണ് ദാമോദർ പ്രസാദ്.

ഗാന്ധിജിയെ കൊന്നവർക്ക് അദ്ദേഹത്തിന്റെ ഓർമ്മകൾ അരോചകമാകുന്നത് സ്വാഭാവികം. അതു കൊണ്ട് അവർ അദ്ദേഹത്തെ പിന്നെയും പിന്നെയും കൊന്നു കൊണ്ടേയിരിക്കും. വെറും പന്ത്രണ്ട് കൊല്ലക്കാലത്തെ അധികാരം ഹിറ്റ്ലറേക്കാൾ മോശമാകാൻ നരേന്ദ്ര മോഡിയേയും പിണിയാളുകളേയും നിർന്ധിക്കുന്നത് കേവലം

ഡിസംബർ 12ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (International Film Festival of Kerala/IFFK) വിഖ്യാത ആഫ്രിക്കൻ ചലച്ചിത്രകാരനായ അബ്ദറഹ്മാൻ സിസ്സാക്കോയെ (Abderrahmane Sissako) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കും.

‘Kalamkaval’, the recently released Malayalam cinema, enters as a thriller rooted in an uneasy proximity between fact and fiction, unmistakably recalling the real case of

അടൂർ ഗോപാലകൃഷ്ണൻ്റെ കളരിയിലാണ് റസാഖ് കോട്ടക്കലും ഞാനും എഴുത്തിനിരുന്നതും പൂഴിക്കടകൻ പയറ്റി തുടങ്ങിയതും. സ്വന്തമായി ഒരു ഗുരു ആവശ്യമുണ്ടായിരുന്ന മനസ്സായിരുന്നില്ല റസാഖിൻ്റേത്. എങ്കിലും ഒരു ഗുരുരൂപം തേടൽ നടന്നിരുന്നു. ‘കഥാപുരുഷൻ’ എന്ന അടൂർ സിനിമയിൽ

സാത്താൻ വിശുദ്ധന്റെ വേഷമണിയുന്നു. പഞ്ചാര വാക്കുകൾ മൊഴിയുന്നു. നല്ല ഭാവിയുടെ സ്വപ്നം നൽകുന്നു. ഹൃദയം കവരുന്നു. ഒടുവിൽ മുഖാവരണം മാറ്റി പ്രലോഭനത്തിൽ വീണവരെ ഇരയാക്കുന്നു. ഇരയെ ഞെക്കിക്കൊല്ലുമ്പോൾ സാത്താന്റെ കൈകൾ വിറയ്ക്കുന്നില്ല. സ്നേഹവിശുദ്ധന്റെ പരിവേഷണമണിഞ്ഞ