
‘പുലയപ്പാട്ടി’ലെ പ്രതിരോധതാളം
“തോര്‍ത്തുമുണ്ട് അരയില്‍ മുറുക്കിയുടുത്ത് ഗൗതമന്‍ കൈക്കോട്ട് കൈയിലെടുത്തു. കുറുക്കൂട്ടി മരത്തിന്‍റെ ചൂരുള്ള പുത്തന്‍ കൈപ്പിടിയില്‍ പിടിമുറുക്കി ഉടല്‍ വില്ലുപോലെ വളച്ച് അവന്‍ കൈക്കോട്ട് മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ കുഞ്ഞിമ്മാടായിക്കുന്ന് പിറകിലേക്ക് ഉരുണ്ടുവീണു.” എന്നും “ഏതാനും നാളുകള്‍ക്കകം








