
വൈലോപ്പിള്ളി അനുസ്മരണം
വൈലോപ്പിള്ളി ശ്രീധരമേനോന്റെ 111 ആം ജന്മദിനാഘോഷവും അനുസ്മരണവും. അനുസ്മരണ പ്രഭാഷണം സുനിൽ പി. ഇളയിടം.
വൈലോപ്പിള്ളി ശ്രീധരമേനോന്റെ 111 ആം ജന്മദിനാഘോഷവും അനുസ്മരണവും. അനുസ്മരണ പ്രഭാഷണം സുനിൽ പി. ഇളയിടം.
ദളിതരാണ് എന്ന ഒറ്റ കാരണം കൊണ്ട് മാറ്റിനിർത്തപ്പെടുകയും, ആക്രമിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ ഇടയിൽ നിന്നും കലയിലൂടെ അതിനെയെല്ലാം മറികടന്നു മുന്നേറുക എന്നത് വലിയ വിപ്ലവമാണ്. ജാതി ഇന്നും യാഥാർഥ്യമായി തുടരുന്ന സമൂഹത്തിൽ, നേരിടേണ്ടി വന്ന
ചലച്ചിത്ര സംവിധായകൻ മിലാപ് സവേരി രചിച്ച കവിതയുടെ വീഡിയോ 2020 മെയ് മാസത്തിൽ കോവിഡ് ലോക്ക്ഡൗണിൻ്റെ പാരമ്യത്തിലാണ് സോഷ്യൽ മീഡിയയിൽ ആദ്യമായി പോസ്റ്റ് ചെയ്തത്. ദേശീയ അവാർഡ് ജേതാവായ പ്രശസ്ത ബോളിവുഡ് നടൻ മനോജ്
സിനിമാ സാങ്കേതിക വിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യയിലെ ഈ മാറ്റം എത്രത്തോളം കലാത്മകമായി ഉപയോഗപ്പെടുത്തുന്നു എന്ന് പ്രമുഖമാധ്യമ പ്രവർത്തകനും സംവിധായകനും, സിനിമാ നിരൂപകനുമായ നീലൻ വിശദീകരിക്കുന്നു.
ഒ.വി.വിജയൻ പെരുമാറിയ ഇടങ്ങളിലൂടെ കടന്നുപോയ മറ്റൊരു പാലക്കാട്ടുകാരൻ എന്ന നിലയിൽ കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയുമായി തസ്രാക്കിൽ ഉണ്ടായ ഒരു കൂട്ടം കൂടലിനിടയിലാണ് പല തലമുറകളിൽ പെട്ട ഖസാക്ക് ബാധിച്ച ആളുകളുടെ ഒരു സാങ്കല്പികയോഗത്തിന് രവിസമ്മേളനം എന്നൊരു
ബില്ലി ഐലീഷ്, മലയാളി യുവതയുടെ ഹൃദയഗീതം പാടിയ അമേരിക്കൻ 20 വയസ്സുകാരി, ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള ഓസ്‌കാർ നേടിയിരിക്കുന്നു. കേരളത്തിലെ എല്ലാ കൗമാരക്കാർക്കും പരിചിതയാണ് ഈ പാട്ടുകാരി. ഓഷൻ ഐസ് (Ocean Eyes)
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിഷ്വൽ ആർട്സ് ഡിപ്പാർട്മെൻ്റ് അസിസ്റ്റൻ്റ് പ്രൊഫസർ സുരേഷ് കെ നായരുമായുള്ള അഭിമുഖം
മധു മാഷ് എന്നെ സംബന്ധിച്ചിടത്തോളം ഗുരുസ്ഥാനീയനാണ്. എന്നിലെ നടനെ, എന്നിലെ സംവിധായകനെ, എന്നിലെ എഴുത്തുകാരനെ ഒക്കെ രൂപപ്പെടുത്തുന്നതിൽ, എൻ്റെ രാഷ്ട്രീയ ബോധത്തെ രൂപപ്പെടുത്തുന്നതിൽ, വളരെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യനാണ്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള
യുദ്ധവും സമാധാനവും മൗലികമായി വിപരീത ധ്രുവങ്ങളാണ്. താൽക്കാലികമായ വെടിനിർത്തലുകളിൽ മാത്രമാണ് യുദ്ധവും സമാധാനവും ഒരുമിച്ചുനിലനിൽക്കുന്നത് അർദ്ധരാത്രിയിൽ പകൽ എന്നപോലെ . എന്നാൽ അത്തരം ഒരു വിപരീതഭാവം യുദ്ധത്തിനും സംഗീതത്തിനും ഇടയ്ക്കുണ്ടോ ? സംഗീതം സമാധാനത്തിൻ്റെ
ആ ശവശരീരം നോക്കി ജവഹർലാൽ ചുമരും ചാരിയിരുന്നു. തെറ്റിയിരിക്കുന്ന കണ്ണട മനു നേരെയാക്കി വെച്ചു. ജീവിച്ചിരിക്കുമ്പോൾ സാധിക്കാത്ത പരിപൂർണ്ണതയിൽ . പുറത്ത് മുദ്രാവാക്യങ്ങൾ മുഴങ്ങുന്നുണ്ട്. മിക്കവാറും ഗാന്ധി അമരനായിരിക്കുന്നു എന്നാകും. മരിച്ച ഗാന്ധിയ്ക്ക് ഭാഷയുടെ
Terms of Use | Privacy Policy | Refund Policy
Copyright © 2022 The AIDEM. All rights reserved.