
Nostalgia Movies and the Blockbuster Phase of Malayalam Cinema
As a community, Keralites have time and again displayed their intense penchant for nostalgia. Almost all Malayalis never miss a chance to boast their nostalgic
As a community, Keralites have time and again displayed their intense penchant for nostalgia. Almost all Malayalis never miss a chance to boast their nostalgic
ഉരുൾ പറിച്ചെറിഞ്ഞ ജീവിതങ്ങൾ നിരവധിയാണ് മുണ്ടക്കൈയിലും ചൂരൽമലയിലുമൊക്കെ. ആ ജീവിതങ്ങളെ തിരിച്ചുനൽകും വിധത്തിലാകണം പുനരധിവാസം എന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രശസ്ത ആർക്കിറ്റെക്ട് ജി ശങ്കർ.
ഒരു പ്രദേശത്ത് തുടർച്ചയായി പെയ്തിറങ്ങിയ അതിതീവ്ര മഴ സൃഷ്ടിച്ച ദുരന്തമാണ് വയനാട്ടിലേത്. പക്ഷേ, അത്തരമൊരു വലിയ അപകടത്തിന്റെ സാധ്യത മുൻകൂട്ടി അറിയാനും ജീവാപായം തടയാനുമുള്ള കരുതൽ നമുക്കുണ്ടായിട്ടുണ്ടോ?
ഇനിയും എത്ര ജീവനുകൾ പൊലിഞ്ഞാലാണ് നമ്മൾ തിരുത്താൻ തയ്യാറാവുക? കേരളത്തിന് ഒരു പുതിയ വികസന മാതൃകയെ പറ്റി എത്ര കാലമായി നമ്മൾ സംസാരിക്കുന്നു. 30 ഡിഗ്രി ചെരിവുള്ള കേരളക്കര അശാസ്ത്രീയമായ ക്വാറികൾക്കും, പരിധി വിട്ട
ലണ്ടനിൽ, ന്യൂക്രോസ്സ് എന്നൊരു സ്ഥലത്താണ് ഗോൾഡ്‌സ്മിത്സ് കോളേജ്. അവിടെ ഞാൻ പഠിക്കുമ്പോൾ റോഡിനു നേരെ എതിർവശത്തുള്ള ബെഥേവിയ മ്യൂസ് എന്ന ഹോസ്റ്റലിലായിരുന്നു എന്റെ താമസം. ഒന്നാം നിലയിൽ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ചെറിയ മുറിയാണത്.
മരം എന്ന വീര്യമദ്ദളത്തില്‍ നിന്ന് ശുദ്ധമദ്ദളത്തിലേയ്ക്കും അതുവഴി പഞ്ചവാദ്യത്തിലേയ്ക്കുമുള്ള ദീര്‍ഘമായ കലാസപര്യയുടെ ചരിത്രമാണ് സി ഡി ശിവദാസിനുള്ളത്. അതോടൊപ്പം കാര്‍ഷികവൃത്തിയുടെയും ബാങ്കിംഗ് ട്രേഡ് യൂണിയന്‍ രംഗത്തെ ഉശിരന്‍ നേതൃത്വത്തിന്റെയും മേളങ്ങള്‍ കൊണ്ട് അസാധാരണത്വം പ്രകടിപ്പിച്ച
അറിവ് തേടുകയും അത് പകർന്നു കൊടുക്കുകയും ചെയ്ത സന്യാസിയായിരുന്നു നിത്യ ചൈതന്യ യതി എന്ന് പ്രശസ്ത എഴുത്തുകാരൻ അഡ്വ. സെബാസ്റ്റ്യൻ പോൾ. ജ്ഞാനത്തിൻ്റെ ഒരു വഴിയും അദ്ദേഹത്തിന് അന്യമായിരുന്നില്ല. ഗുരു ജന്മശതാബ്ദിയോടനുബന്ധിച്ച ചടങ്ങിൽ സെബാസ്റ്റ്യൻ
ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മശതാബ്ദി ആചരിക്കാൻ അദ്ദേഹത്തിൻറെ അനുയായികളും ആരാധകരും ശിഷ്യന്മാരും ഇടപ്പള്ളിയിലെ പിഒസി സംഗമത്തിൽ ജൂൺ 25ന് ഒത്തുചേർന്നു. ഈ സംഗമത്തിൽ യതിയുടെ ജീവിതം പിന്തുടർന്ന ശിഷ്യനും എഴുത്തുകാരനുമായ ഷൗക്കത്ത്, യതിയുടെ
“സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്കു ചെന്നെത്താൻ കഴിയാത്തത്ര ഉയരത്തിലെത്താൻ സഹായിച്ച പാർട്ടിക്കു നന്ദി, നിയമസഭാംഗവും മന്ത്രിയുമായിരിക്കെ വഴികാട്ടിയ മഹാരഥൻമാർക്കും നന്ദി’- സ്വതസിദ്ധമായ മൃദുശബ്ദത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പതിനഞ്ചാം കേരള നിയമസഭയോടു യാത്ര പറഞ്ഞു. ഈ
എൻ്റെ ഒപ്പം പ്രവർത്തിച്ച ചെറുപ്പക്കാരായ റിപ്പോർട്ടർമാർ സ്റ്റോറിയുമായി വരുമ്പോൾ ഞാൻ പറയാറുണ്ടായിരുന്നു. നിങ്ങൾ എഴുതുന്നത് പത്ര ഉടമക്ക് ചായയോടൊപ്പം വായിച്ചു രസിക്കാനാകരുത്. അത് സാധാരണ വായനക്കാരന് വേണ്ടിയായിരിക്കണം. പത്രങ്ങളോ ചാനലുകളോ നടത്തുന്നത് സ്വകാര്യ ഉടമകളാകാം,
Terms of Use | Privacy Policy | Refund Policy
Copyright © 2022 The AIDEM. All rights reserved.