
കാറൽമാൻ ചരിതം വീണ്ടും കാണുമ്പോൾ
എം.ജി സർകലാശാല കാരികയുടെ ഭാഗമായി കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടു നാടക കലാസമിതി അവതരിപ്പിച്ച ചവിട്ടു നാടകം ഇവിടെ കാണാം.
എം.ജി സർകലാശാല കാരികയുടെ ഭാഗമായി കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടു നാടക കലാസമിതി അവതരിപ്പിച്ച ചവിട്ടു നാടകം ഇവിടെ കാണാം.
എം.ജി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിൻ്റെ ഭാഗമായി ചവിട്ടു നാടക കലാകാരന്മാരുമായി നടന്ന വർത്തമാനം ശ്രദ്ധേയമായിരുന്നു. കേളി രാമചന്ദ്രൻ നയിച്ച പരിപാടിയിൽ പാട്ടുകളും ചവിട്ടു നാടക കലയുടെ മർമ്മത്തെ തൊട്ടുള്ള
Writer and Kathakali enthusiast Sreekumar Kakkad pays tribute to the life and art of Kathakali maestro Sadanam Narayanan Namboodiri, better known amongst art lovers as
കലാകാരന്മാർ പ്രവാസ ജീവിതം സ്വീകരിക്കുന്നത് പലപ്പോഴും പല കാരണങ്ങളാലാണ്. ഇന്ത്യയിലെ അനുഭവത്തിൽ ചിത്രകാരൻ എം.എഫ് ഹുസൈനു അനുഭവിക്കേണ്ടിവന്ന പ്രവാസ ജീവിതമായിരുന്നു ഏറ്റവും കഠിനവും ദുഷ്കരവും. അദ്ദേഹത്തിൻറെ ചില ചിത്രങ്ങൾക്കെതിരെ ഹിന്ദുത്വ തീവ്രവാദ സംഘടനകൾ അഴിച്ചുവിട്ട
Two images compete for space in our collective consciousness as a nation, as Jammu, Kashmir and Ladakh begin to vote in a local government. There
പോണ്ടിച്ചേരിയിലെ റൊമാൻ റോളാണ്ട് സ്ട്രീറ്റിലായിരുന്നു ഇന്ത്യനോസ്റ്റ്രം തിയേറ്റർ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 31ന് ഇന്ത്യനോസ്റ്റ്രത്തിന്റെ പ്രവർത്തനം സമാപിച്ചു. കാരണം മറ്റൊന്നുമല്ല. അവർ പ്രവർത്തിച്ചിരുന്ന പാത്തെ സിനി ഫമിലിയാൽ എന്ന തിയേറ്ററിൽ നിന്ന് അവരെ പുറത്താക്കി.
പ്രശസ്തചിത്രകാരൻ എ രാമചന്ദ്രൻ്റെ ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും കൈയെഴുത്തുപ്രതികളുടെയും ശേഖരം അടങ്ങുന്ന ‘ധ്യാനചിത്ര വിഷ്വൽ കൾച്ചറൽ ലാബ്’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൊച്ചി ലളിതകലാ അക്കാദമി ആർട് ഗാലറിയിലാണ് ഇത് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി
ഇംഗ്ലീഷുകാർ നിന്ദക്കായി ഉപയോഗിക്കുന്ന വാക്കാണ് (Word of Censure) പാരമ്പര്യവും വ്യക്തി പ്രതിഭയും എന്ന വിഖ്യാത പ്രബന്ധം ആരംഭിക്കുന്നത്. പാരമ്പര്യത്തിന് മൗലികത്വമില്ല (Original) എന്നാണ് ഇംഗ്ലീഷുകാർ കരുതുന്നത്. വ്യക്തിഗതവും ഒറിജിനലുമായ സൃഷ്ടികൾക്കാണ് ഇംഗ്ലീഷുകാർ കവികളെ
മൈഹർ ഘരാനയുടെ ജീവാത്മാവായ ഉസ്താദ് അലാവുദീൻ ഖാന്റെ (ബാബാ) മകനും വിശ്വവിശ്രുത സരോദ് മാന്ത്രികനുമായ ഉസ്താദ് അലി അക്ബർ ഖാനോട് ശിഷ്യനായ രാജീവ് താരാനാഥ് ഒരിക്കൽ ചോദിച്ചു, “അങ്ങ് സരിഗമപധനി ഇങ്ങനെ ആയിരം തവണയെങ്കിലും
ഡാമിയൻ ഹിർസ്റ്റ്- ഈ പേര് പരിചതമല്ലാത്ത ആളുകൾ കലാരംഗത്ത് കുറയും. എൺപതുകളുടെ ഒടുവിൽ ബ്രിട്ടീഷ് കലാരംഗത്തെ ഇളക്കി മറിച്ച ഒരു കൂട്ടം കലാകാരന്മാരുടെ നേതാവായിരുന്നു ഹിർസ്റ്റ്. ഒരുപക്ഷെ മലയാളികൾക്ക് ഒരു താരതമ്യം സാധ്യമാകുന്നത് റാഡിക്കൽ
Terms of Use | Privacy Policy | Refund Policy
Copyright © 2022 The AIDEM. All rights reserved.