
ശ്രീനിവാസൻ: അകത്തുനോക്കി യന്ത്രം
48 വർഷം നീണ്ട സിനിമാ ജീവിതത്തിന് തിരശ്ശീല ഇട്ടുകൊണ്ട് ഡിസംബർ 20 നു നമ്മെ വിട്ടുപോയ മലയാളത്തിന്റെ സ്വന്തം ശ്രീനിവാസന് ; ദി ഐഡത്തിലെ “ചതുരവൃത്തം” കോളത്തിലെ അടുത്ത ലേഖനം സമർപ്പിക്കുകയാണ് ദാമോദർ പ്രസാദ്.

48 വർഷം നീണ്ട സിനിമാ ജീവിതത്തിന് തിരശ്ശീല ഇട്ടുകൊണ്ട് ഡിസംബർ 20 നു നമ്മെ വിട്ടുപോയ മലയാളത്തിന്റെ സ്വന്തം ശ്രീനിവാസന് ; ദി ഐഡത്തിലെ “ചതുരവൃത്തം” കോളത്തിലെ അടുത്ത ലേഖനം സമർപ്പിക്കുകയാണ് ദാമോദർ പ്രസാദ്.

ഗാന്ധിജിയെ കൊന്നവർക്ക് അദ്ദേഹത്തിന്റെ ഓർമ്മകൾ അരോചകമാകുന്നത് സ്വാഭാവികം. അതു കൊണ്ട് അവർ അദ്ദേഹത്തെ പിന്നെയും പിന്നെയും കൊന്നു കൊണ്ടേയിരിക്കും. വെറും പന്ത്രണ്ട് കൊല്ലക്കാലത്തെ അധികാരം ഹിറ്റ്ലറേക്കാൾ മോശമാകാൻ നരേന്ദ്ര മോഡിയേയും പിണിയാളുകളേയും നിർന്ധിക്കുന്നത് കേവലം

ഡിസംബർ 12ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (International Film Festival of Kerala/IFFK) വിഖ്യാത ആഫ്രിക്കൻ ചലച്ചിത്രകാരനായ അബ്ദറഹ്മാൻ സിസ്സാക്കോയെ (Abderrahmane Sissako) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിക്കും.

‘Kalamkaval’, the recently released Malayalam cinema, enters as a thriller rooted in an uneasy proximity between fact and fiction, unmistakably recalling the real case of

അടൂർ ഗോപാലകൃഷ്ണൻ്റെ കളരിയിലാണ് റസാഖ് കോട്ടക്കലും ഞാനും എഴുത്തിനിരുന്നതും പൂഴിക്കടകൻ പയറ്റി തുടങ്ങിയതും. സ്വന്തമായി ഒരു ഗുരു ആവശ്യമുണ്ടായിരുന്ന മനസ്സായിരുന്നില്ല റസാഖിൻ്റേത്. എങ്കിലും ഒരു ഗുരുരൂപം തേടൽ നടന്നിരുന്നു. ‘കഥാപുരുഷൻ’ എന്ന അടൂർ സിനിമയിൽ

സാത്താൻ വിശുദ്ധന്റെ വേഷമണിയുന്നു. പഞ്ചാര വാക്കുകൾ മൊഴിയുന്നു. നല്ല ഭാവിയുടെ സ്വപ്നം നൽകുന്നു. ഹൃദയം കവരുന്നു. ഒടുവിൽ മുഖാവരണം മാറ്റി പ്രലോഭനത്തിൽ വീണവരെ ഇരയാക്കുന്നു. ഇരയെ ഞെക്കിക്കൊല്ലുമ്പോൾ സാത്താന്റെ കൈകൾ വിറയ്ക്കുന്നില്ല. സ്നേഹവിശുദ്ധന്റെ പരിവേഷണമണിഞ്ഞ

The masculine beauty phenomenon on the silver screen Dharmendra, appeared in over 300 films, but to truly highlight his acting prowess, I would like to

रजत पट पर मर्दाना खूबसरती ( ही मैन ब्यूटी ) धमाका, धर्मेंद्र जी ने 300 से ज्यादा फ़िल्में कीं लेकिन, उनकी अभिनय क्षमता के रेखांकन

സംവിധായകനും നായകനടനും തമ്മിലുള്ള ഈഗോ ക്ലാഷുകൾ വെള്ളിത്തിരിക്കപ്പുറമുള്ള സിനിമയുടെ ഇതിഹാസ കഥകൾക്ക് നിറം പകരുന്നതാണ്. താൻപോരിമകൾ മാറ്റുരസുമ്പോൾ അതു കടുത്ത ശത്രുതയായി പരിണമിക്കാം. പരസ്പര സംഘർഷം വ്യക്തിഗതമാവുകയും അതു ശത്രുതയുടെയും പകയുടെയും പ്രതികാരത്തിന്റെയും തീവ്രതലങ്ങളിലേക്ക്

‘Aaro’, the title, signals the presence of an unknown person in the unceremonious setting of an unclaimed house. The film begins as if a stranger
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.