
Coherence and Style: On Abul Kalam Azad’s Towers of Silence
What happens when silence doesn’t whisper but stares back—painted, posed, and provocatively still? Towers of Silence might sound like a meditative retreat, but Abul Kalam
What happens when silence doesn’t whisper but stares back—painted, posed, and provocatively still? Towers of Silence might sound like a meditative retreat, but Abul Kalam
മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന അടുത്ത സൗഹൃദത്തിന്റെയും അതിലും ഏറെ ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പത്രപ്രവർത്തക നിരീക്ഷണത്തിന്റെയും അനുഭവങ്ങൾ നിറഞ്ഞുനിന്നതായിരുന്നു മുൻ കേന്ദ്ര മന്ത്രി കെ.വി തോമസും മൺമറഞ്ഞ പ്രശസ്ത പത്രപ്രവർത്തകൻ ടി.വി.ആർ ഷേണായിയും തമ്മിൽ
അദ്ധ്യാപികയെന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും വിജയനെന്ന വ്യക്തിയേയും വിജയൻ്റെ എഴുത്തിനേയും അടയാളപ്പെടുത്തിക്കൊണ്ട് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് തസ്രാക്കിലെ ഒ.വി വിജയൻ സ്മാരകത്തിൽ നടത്തിയ പ്രഭാഷണം.
ആഗോളരാഷട്രീയം പ്രാദേശികപത്രങ്ങളുടെ പോലും തലക്കെട്ടാവുന്ന കാലത്ത്, ഒ.വി വിജയനെന്ന ധിഷണാശാലിയായ കാർട്ടൂണിസ്റ്റിൻ്റെ അഭാവം എടുത്തുപറയുകയാണ് കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി. ലോകരാഷ്ട്രീയത്തെ നിശിതമായി നോക്കിക്കണ്ട വിജയൻ്റെ കാലാതീതമായ കാർട്ടൂണുകളിലൂടെ ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും മൂർച്ചയുള്ള പൊളിറ്റിക്കൽ
മലയാള നോവലിനെ ഖസാക്കിൻ്റെ ഇതിഹാസത്തിന് മുൻപും പിൻപും എന്ന് വിഭജിക്കാൻ കാരണക്കാരനായ, ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ മായ്ച്ചു കളഞ്ഞ ഭാഷാ കലാകാരനെയോ, ആക്ഷേപ ഹാസ്യത്തെ രാഷ്ട്രീയ പ്രവചനമാക്കിയ ധർമ്മപുരാണത്തിൻ്റെ രചയിതാവിനെയോ, ഗുരുസാഗരത്തിലെ ആദ്ധ്യാത്മിക
കേരളീയ പൗരസമൂഹത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയ എഴുത്തുകാരനായിരുന്നു ഒ.വി വിജയനെന്ന് പ്രമുഖ സാംസ്ക്കാരിക നിരീക്ഷകനായ എൻ.ഇ സുധീർ. ഒരു കാലഘട്ടത്തിലെ ഇന്ത്യൻ രാഷ്ട്രീയം ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ പംക്തി പോലെ
സി.പി.ഐ(എം)യുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് മധുരയിൽ സമാപിച്ചത് നേതൃനിരയിലേക്ക് പുതുനിരയെ ഉൾപ്പെടുത്തിയാണ്. എം.എ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിനും പ്രാധാന്യം ഏറെയാണ്. ഈ മാറ്റങ്ങൾ ആ പാർട്ടിയുടെ രാഷ്ട്രീയ – സംഘടനാ രീതികളിൽ
തിരക്കഥയിലെ മുരളീരവം തര്‍ക്ക(തമോ)ഗോളങ്ങളുടെ എമ്പുരാന്‍ 2019ല്‍ ലൂസിഫര്‍ എന്ന സിനിമ നേടിയ വലിയ വിജയത്തില്‍ നിന്നാണ്, സ്വാഭാവികമായും ‘എല്‍2 എമ്പുരാന്‍’ എന്ന സിനിമ ഉണ്ടാകുന്നത് എന്ന കാര്യം എടുത്തു പറയേണ്ടതില്ല. 2025 മാര്‍ച്ച്
ദളിത് സമൂഹത്തിന്റെ ഭാഗമായിരിക്കുക, ഒപ്പം സമയം സ്ത്രീയുമായിരിക്കുക എന്നതിൻ്റെ അർത്ഥം ദളിതരിൽ ദളിതർ ആയിരിക്കുക എന്നത് പോലെയാണ് എന്ന് അധ്യാപികയും, എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായ ഡോ. വിനീത വിജയൻ. ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയിൽ
പ്രശസ്ത അഭിനേത്രി ഷീലക്ക് ഇന്ന് 77 ാം പിറന്നാൾ. ഷീലയുടെ അഭിനയ ജീവിതത്തെ വിലയിരുത്തുകയാണ് ചലച്ചിത്ര നിരൂപകനും ഗ്രന്ഥകർത്താവുമായ ജി.പി രാമചന്ദ്രൻ ഷീലയുടെ അഭിനയജീവിതത്തെക്കുറിച്ചുള്ള പ്രധാന പഠനങ്ങളെല്ലാം ചെമ്മീന്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങിയ
Terms of Use | Privacy Policy | Refund Policy
Copyright © 2022 The AIDEM. All rights reserved.