A Unique Multilingual Media Platform

The AIDEM

Memoir

Kerala

കെ.വി തോമസിന്റെ ഓർമ്മകളിലെ ടി.വി.ആര്‍ ഷേണായ്…

മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന അടുത്ത സൗഹൃദത്തിന്റെയും അതിലും ഏറെ ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പത്രപ്രവർത്തക നിരീക്ഷണത്തിന്റെയും അനുഭവങ്ങൾ നിറഞ്ഞുനിന്നതായിരുന്നു മുൻ കേന്ദ്ര മന്ത്രി കെ.വി തോമസും മൺമറഞ്ഞ പ്രശസ്ത പത്രപ്രവർത്തകൻ ടി.വി.ആർ ഷേണായിയും തമ്മിൽ

Kerala

ഒ.വി വിജയൻ കാലത്തിൻ്റെ വിഷാദമാവാഹിച്ച സന്ദേഹി – സാറാ ജോസഫ്

അദ്ധ്യാപികയെന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും വിജയനെന്ന വ്യക്തിയേയും വിജയൻ്റെ എഴുത്തിനേയും അടയാളപ്പെടുത്തിക്കൊണ്ട് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് തസ്രാക്കിലെ ഒ.വി വിജയൻ സ്മാരകത്തിൽ നടത്തിയ പ്രഭാഷണം.

Kerala

വിജയൻ വരയ്ക്കേണ്ട കാലം…

ആഗോളരാഷട്രീയം പ്രാദേശികപത്രങ്ങളുടെ പോലും തലക്കെട്ടാവുന്ന കാലത്ത്, ഒ.വി വിജയനെന്ന ധിഷണാശാലിയായ കാർട്ടൂണിസ്റ്റിൻ്റെ അഭാവം എടുത്തുപറയുകയാണ് കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി. ലോകരാഷ്ട്രീയത്തെ നിശിതമായി നോക്കിക്കണ്ട വിജയൻ്റെ കാലാതീതമായ കാർട്ടൂണുകളിലൂടെ ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും മൂർച്ചയുള്ള പൊളിറ്റിക്കൽ

Kerala

മലയാള നോവൽ ഖസാക്കിനു മുൻപും പിൻപും

മലയാള നോവലിനെ ഖസാക്കിൻ്റെ ഇതിഹാസത്തിന് മുൻപും പിൻപും എന്ന് വിഭജിക്കാൻ കാരണക്കാരനായ, ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ മായ്ച്ചു കളഞ്ഞ ഭാഷാ കലാകാരനെയോ, ആക്ഷേപ ഹാസ്യത്തെ രാഷ്ട്രീയ പ്രവചനമാക്കിയ ധർമ്മപുരാണത്തിൻ്റെ രചയിതാവിനെയോ, ഗുരുസാഗരത്തിലെ ആദ്ധ്യാത്മിക

Kerala

വിജയൻ്റെ ധിഷണയെ ഖസാക്കിലേക്ക് ചുരുക്കുന്നത് നീതികേട്: എൻ.ഇ സുധീർ

കേരളീയ പൗരസമൂഹത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയ എഴുത്തുകാരനായിരുന്നു ഒ.വി വിജയനെന്ന് പ്രമുഖ സാംസ്ക്കാരിക നിരീക്ഷകനായ എൻ.ഇ സുധീർ. ഒരു കാലഘട്ടത്തിലെ ഇന്ത്യൻ രാഷ്ട്രീയം ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ പംക്തി പോലെ

Articles

അപ്പുക്കുട്ടൻ മാഷ് എന്ന സാംസ്കാരിക സാന്നിധ്യം

എൺപതുകളുടെ തുടക്കത്തിൽ, കോളേജ്‌ പഠനകാലത്തു തന്നെ അപ്പുക്കുട്ടൻ മാഷുടെ മനോഹരമായ പ്രഭാഷണങ്ങൾ ആവേശം കൊള്ളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്‌ 1989ൽ ഞാൻ ദേശാഭിമാനിയുടെ കാസർകോട്‌ ലേഖകനായതോടെയാണ്‌. എനിക്ക്‌ ഏറെ ആത്മബന്ധമുള്ള എഴുത്തുകാരൻ പി.വി.കെ