A Unique Multilingual Media Platform

The AIDEM

Memoir

Articles

ഏഴു സ്വരങ്ങളുക്കുൾ എത്തനൈ പാടൽ….

ആലാപനത്തിലെ വൈവിധ്യ ഭരമായ സൗകുമാര്യങ്ങളാണ് വാണി ജയറാമിനെ വ്യത്യസ്തയാക്കിയത്. അവരുടെ പാട്ടുകളിലെ ലയബദ്ധതകൾ, ഋതു കാന്തികൾ, രാസ ലാസ്യ താളങ്ങൾ എന്നിവയ്ക്ക് കാലാതിവർത്തിയായ തിളക്കമേറുന്നു. അത്രയ്ക്കും രമണീയമായൊരു സംഗീത കാലമാണ് വാണി ജയറാം ആസ്വാദകർക്കായി

Articles

गांधी – मानवता के मसीहा

30 जनवरी,2023 को गांधीजी की शहादत की 75वीं बरसी मनाई गई। आज के बढ़ते धार्मिक अतिवाद के समय में गांधीजी की शहादत बहुत महत्त्व रखती

Articles

ഭ്രൂണഹത്യ

ജനുവരി 30, ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 75 ആം വാർഷികം. മതതീവ്രവാദം ശക്തമാകുന്ന ഈ വേളയിൽ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് വലിയ പ്രാധാന്യമേറുകയാണ്. മതത്തിനതീതമായി മനുഷ്യനെ സ്നേഹിച്ച ഗാന്ധിയുടെ സ്മരണകൾക്ക് മുന്നിൽ ദി ഐഡം ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു

Memoir

പെലെ, ഫുട്ബോളിന്റെ പീലിക്കെട്ടും തിരുമുടിയും: എ.എൻ രവീന്ദ്രദാസ്

ലോകം കണ്ട ഏറ്റവും മികച്ച കാൽപന്ത് കളിക്കാരൻ എന്നതിനപ്പുറം ആരായിരുന്നു പെലെ? കാൽപന്തിൽ എന്ത് മാന്ത്രികതയാണ് പെലെ ഉപയോഗിച്ചത്? കോടിക്കണക്കായ മനുഷ്യരുടെ ഹൃദയങ്ങളിൽ പെലെ കുടിയേറിയത് എങ്ങനെ ? പ്രശസ്ത കളി എഴുത്തുകാരനും ദേശാഭിമാനി

Memoir

ഫുട്ബോളിലെ എന്റെ ചക്രവർത്തി 

ഫുട്‍ബോളിന് രാജാക്കന്മാർ കുറെയേറെ പേരുണ്ട്. അവർക്കെല്ലാം കൂടി ഒരു ചക്രവർത്തി – പെലെ. കിംഗ് എന്നാണ് അറിയപ്പെട്ട് പോരുന്നതെങ്കിലും എംപെറോർ ആണ് പെലെ. ഓരോ ഫുട്ബോൾ കളിക്കാരനും കളി ആസ്വാദകനും അവരവരുടെ പെലെ ഉണ്ട്.

Art & Music

തും പുകാർ ലോ…

“അച്ഛൻ സ്വപ്നത്തിൽ വരാറുണ്ടോ?” അച്ഛൻ മരിച്ചതിൻറെ കനം തൂങ്ങിനിന്നിരുന്ന ദിവസങ്ങളിലൊന്നിൽ എന്നോട് ശശിയേട്ടൻ ഫോണിൽ സംസാരിച്ചുതുടങ്ങിയത് അങ്ങനെയൊരു ചോദ്യത്തോടെയാണ്. “എൻറെയച്ഛൻ സ്വപ്നത്തിൽ വരാറുണ്ട്. അച്ഛനുമായി അധികവും സംസാരിച്ചത് അങ്ങനെയാണ് ” ശശിയേട്ടൻ തുടർന്നു. ധിഷണാശാലിയും

Memoir

ഫുട്ബോളും രാഷ്ട്രീയവും; എം എൻ വിജയൻ അനുസ്മരണ പ്രഭാഷണം

പ്രശസ്ത സ്പോർട്സ് ജേർണലിസ്‌റ്റും ദേശാഭിമാനിയുടെ മുൻ സ്പോർട്സ് എഡിറ്ററുമായ എ. എൻ രവീന്ദ്രദാസ് ഫുട്ബോളിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നു. ഡൽഹിയിലെ പ്രൊഫസർ എം. എൻ വിജയൻ അനുസ്മരണ സമിതി സംഘടിപ്പിച്ച ആറാമത് എം. എൻ വിജയൻ

Articles

കാണികളുടെ രാജാവ് ഓട്ടോ ചന്ദ്രൻ യാത്രയായി

ഫുട്ബാൾ കളിക്കാർ, പരിശീലകർ, എഴുത്തുകാർ.. ഈ നിരയിൽ മലയാളികളുടെ മനസ്സിൽ എത്രയോ പേരുകളുണ്ട്. അത് പോലെ തന്നെ വിശിഷ്ടരായ ചില കാണികളും നമ്മുടെ കേരളക്കരയിലുണ്ട്. അവരിൽ പ്രധാനികൾ പലരും മലബാറിലെ ഫുട്‍ബോൾ മെക്കയായ കോഴിക്കോട്ട്

Articles

 S/Z എന്ന അക്കാദമിക് ട്രേഡ് മാർക്ക്

പ്രൊഫ. ഡോ. സ്കറിയാ സക്കറിയ വ്യക്തിപരമായി എന്നെ സംബന്ധിച്ച് അദ്ധ്യാപകനും ഗവേഷണ മാർഗദർശിയും പഠനവിഭാഗം അധ്യക്ഷനും സഹപ്രവർത്തകനും കുടുംബാംഗവുമാണ്. ഭാഷാപഠനം, സാഹിത്യപഠനം, ഫോക്‌ലോർ പഠനം, വിവര്‍ത്തനപഠനം, സംസ്‌കാരപഠനം തുടങ്ങിയ അക്കാദമിക മേഖലകളില്‍ അദ്ദേഹം വരുത്തിയ