
रील से लेकर वास्तविक जीवन तक: भारत और पाकिस्तान में यौन शौषण के प्रति नागरिकों की प्रतिक्रिया ।
“पता चला कि तुम बिल्कुल हमारे जैसे थे। तो, यह पता चला कि आप हमारे जैसे ही थे! इतने समय कहाँ छिपे थे, दोस्त? वो
“पता चला कि तुम बिल्कुल हमारे जैसे थे। तो, यह पता चला कि आप हमारे जैसे ही थे! इतने समय कहाँ छिपे थे, दोस्त? वो
“നീ ഞങ്ങളെപ്പോലെ തന്നെയെന്ന് വ്യക്തമായി അതുതന്നെ, നീ ഞങ്ങളെപ്പോലെയെന്നു വ്യക്തമായി ചങ്ങാതി, ഇക്കാലമത്രയും നീ എവിടെ ഒളിച്ചിരുന്നു? ആ ഭോഷ്ക്കിലും, ആ വിവരക്കേടിലും ഒരു നൂറ്റാണ്ടായി ഞങ്ങൾ കിടന്നുരുളുന്നു- നോക്കൂ, അത് നിന്റെ വാതിൽക്കലും
“Turned out you were just like us. So, it turned out you were just like us! Where were you hiding all this time, buddy? That
2022 was another year that bore testimony to the fact that when it comes to matters of gender inequality and gender violence in the everyday,
ആഗോളതാപനവും കാലാവസ്ഥാ മാറ്റവും മനുഷ്യരാശിയുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുമ്പോൾ ചെറുപ്പക്കാർ, പ്രത്യേകിച്ചും പെൺകുട്ടികൾ, ഈ പ്രശ്നത്തെ എങ്ങനെ നോക്കിക്കാണുന്നു? ഈ ഗുരുതരമായ സ്ഥിതിയിലേക്ക് ഭൂമിയെ എത്തിച്ച മുതിർന്ന തലമുറക്കാരോടുള്ള നിശിതമായ വിമർശനവും, ഒപ്പം കുറച്ചേറെ അശുഭാപ്തിവിശ്വാസവും,
A disturbing phenomenon witnessed in many parts of the country in recent times is the manner in which the female body is being shamed in
ഇന്ത്യയിൽ തൊഴിലന്വേഷകരായ സ്ത്രീകൾക്കിടയിൽ മുസ്‌ലിം സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നതായി പുതിയ പഠനം. ലെഡ് ബൈ ഫൗണ്ടേഷന് വേണ്ടി ഡോ. റൂഹാ ശദാബ്, വൻഷികാ ശരൺ, ദീപാഞ്ജലി ലാഹിരി എന്നിവർ നടത്തിയ പഠനത്തിലാണ് ഈ
പ്രിയ സ്നേഹിതമാരെ, മേരി റോയ് അന്തരിച്ചു എന്ന് കേട്ടപ്പോൾ മുതൽ ഇങ്ങനെയൊരു കത്തെഴുതണമെന്നു ആഗ്രഹിക്കുന്നു. ബാങ്ക് മാനേജരായി ജോലി ചെയ്യുന്ന ഒരു സുഹൃത്തുമായി കുറച്ചു വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭാഷണമാണ് ഓർമ്മ വരുന്നത്. അവരുടെ
ആണധികാരത്തേയും മതാധികാരത്തേയും ചോദ്യം ചെയ്ത് സമൂഹത്തിലെ പ്രതിലോമബോധ്യങ്ങൾക്കെതിരെ പോരാടിയ വ്യക്തിത്വമാണ് മേരി റോയി. കൃസ്ത്യൻ സമുദായത്തിലെ അസമത്വങ്ങളേയും യാഥാസ്ഥിതിക നിലപാടുകളേയും ഒറ്റയ്ക്ക് വെല്ലുവിളിച്ച വിപ്ലവകാരി. കൃസ്ത്യൻ പിന്തുടർച്ചാവകാശനിയമത്തിൽ പെൺമക്കൾക്കും തുല്യഅവകാശം സ്ഥാപിച്ചെടുക്കാൻ മേരി റോയി
സ്ത്രീപീഡന കേസിൽ എഴുത്തുകാരനായ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുള്ള കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളോട് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സി എസ് ചന്ദ്രിക പ്രതികരിക്കുന്നു. കേരളത്തിലെ സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ സാംസ്ക്കാരിക സ്ഥാപനങ്ങളിലും
Terms of Use | Privacy Policy | Refund Policy
Copyright © 2022 The AIDEM. All rights reserved.