
Adieu, Kanam
Long, flowing hair, styled in “Step Cut”, a neatly trimmed beard, a unique sartorial statement marked by colourful broad-block check shirts, a countenance with a
Long, flowing hair, styled in “Step Cut”, a neatly trimmed beard, a unique sartorial statement marked by colourful broad-block check shirts, a countenance with a
കാനം രാജേന്ദ്രൻ വിട പറയുമ്പോൾ നഷ്ടമാവുന്നത് ഇടതുപക്ഷ ചിന്തയുടെ തെളിമയിൽ കേരളീയ ജീവിതത്തിൽ ഇടപെട്ട ഒരു ജനപക്ഷ നേതാവിനെയാണ്. ആ ധന്യ ജീവിതത്തിന് ദി ഐഡത്തിന്റെ ആദരാഞ്ജലിയാണിത്. കാണുക; കാനം രാജേന്ദ്രനെ ഓർക്കുമ്പോൾ… To
ഇതൊരു അനുസ്മരണക്കുറിപ്പല്ല. പകരം എന്നെക്കാൾ 20 വർഷം അധികം ജീവിച്ച സഹോദര തുല്യനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ സ്നേഹവും കരുതലും അനുഭവിച്ചതിന്റെ സാക്ഷ്യപത്രമാണ്. മാദ്ധ്യമപ്രവർത്തനം തുടങ്ങിയ 1990കളുടെ തുടക്കം മുതൽ കാനം രാജേന്ദ്രൻ എന്ന
“I always need an adversary. Without an adversary, I cannot live” (എനിക്ക് ഇപ്പോഴും ഒരു പ്രതിയോഗി വേണം. ഒരു പ്രതിയോഗി ഇല്ലാതെ എനിക്ക്ജീവിക്കാൻ പറ്റില്ല.) 15 വർഷത്തോളം നീണ്ട ഞങ്ങളുടെ
ഒറ്റ വാചകത്തിലാണ് കുഞ്ഞാമൻ സാർ തന്റെ ജീവിതത്തെ നിർവചിക്കുന്നത് “എതിര്: ചെറോണയുടെയും അയ്യപ്പന്റേയും മകന്റെ ജീവിത സമരം”. കേരള സർവകലാശാലയിലെ സാമ്പത്തിക കാര്യവിഭാഗത്തിൽ പ്രൊഫസർ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കളെക്കുറിച്ച് അവരെ ആ പദവിയിലേക്ക് നിയോഗിക്കുന്ന വോട്ടര്‍മാര്‍ക്ക് എക്കാലത്തുമുള്ള ആവലാതി, നിയമസഭയിലോ ലോക്‌സഭയിലോ സംസ്ഥാന-കേന്ദ്ര മന്തിസഭയിലോ എത്തുന്നതോടെ അവര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാവുന്നുവെന്നതാണ്. അത് വാസ്തവമാണുതാനും. തിരഞ്ഞെടുപ്പു കഴിയുന്നതോടെ ‘ബഹുമാനപ്പെട്ട’ വോട്ടര്‍മാര്‍ അവര്‍പോലുമറിയാതെ
മാദ്ധ്യമ മത്സരം സാമാന്യ മര്യാദകളുടെ ലംഘനമായി മാറുന്നു എന്ന വിമർശനം സമീപകാല സംഭവങ്ങളെ തുടർന്ന് വീണ്ടും ശക്തമായിരിക്കുകയാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്വകാര്യതയിലേക്ക് കടന്നു കയറുന്ന മാദ്ധ്യമ പ്രവർത്തന രീതിക്ക് കടിഞ്ഞാണിടേണ്ടത് ആരാണ്? സമൂഹ മാദ്ധ്യമങ്ങളിലെ
ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രം ഇതിനകം കേരളത്തിലാകെ ചർച്ചയായിട്ടുണ്ട്. പ്രമേയ സ്വീകരണത്തിലും ആഖ്യാന രീതിയിലും വേറിട്ട് നിൽക്കുന്ന ഈ ചിത്രം മലയാളികൾക് ഇടയിൽ വൻ സ്വീകാര്യതയാണ് നേടിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലും
ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർമാർ തടഞ്ഞുവെക്കുന്നത് രാജ്യത്ത് പതിവായി മാറിയിരിക്കുന്നു. തമിഴ്നാട്, കേരളം, തെലുങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസുകൾ കോടതിയിലെത്തുമ്പോൾ
പതിനാലാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങൾ തിരിച്ചറിയുകയും സ്ത്രീയ്ക്ക് വിദ്യാഭ്യാസം എത്ര മാത്രം പ്രധാനമാണ് എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്ത ഫ്രഞ്ച് ഫിലോസഫർ ആയിരുന്നു, ക്രിസ്റ്റീൻ ഡെ പിസ. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ സ്ത്രീകളുടെ
Terms of Use | Privacy Policy | Refund Policy
Copyright © 2022 The AIDEM. All rights reserved.