
सदानंद शाही ने ‘संगतराश’ पर चर्चा की
यह बुक बैठक इंटरव्यू का पूरा हिंदी ट्रांसक्रिप्ट है, जिसमें लेखक सदानंद शाही के साथ हम उनके नए कविता कलेक्शन, “संगतराश” पर चर्चा कर रहे

यह बुक बैठक इंटरव्यू का पूरा हिंदी ट्रांसक्रिप्ट है, जिसमें लेखक सदानंद शाही के साथ हम उनके नए कविता कलेक्शन, “संगतराश” पर चर्चा कर रहे

This is the Full English transcript of the Book Baithak Interview, featuring author Sadanand Shahi as we discuss his new poetry collection, “Sangatarash,” a reflective

November 21 marks the seventh death anniversary of Fahmida Riaz, a titan of Urdu literature and an uncompromising voice of resistance. Born in 1946, her

The shadows on the wall changed shape as the kerosene lamp flickered. The dark, dancing patterns were reminiscent of spooky and often made-up characters in

രണ്ടു ദിവസം മുന്‍പ്, തിരുവില്വാമലയില്‍, വടക്കേ കൂട്ടാലയില്‍ ഒരിക്കല്‍ കൂടി കയറി ചെന്നു. ‘ഒട്ടും നിരീക്കാതെ ചെന്ന് പെട്ടു’ എന്നാണ് വി.കെ.എന്‍ പ്രയോഗം. രണ്ടുമൂന്നു തവണ ഇതിനു മുന്‍പും ഇവിടെ വന്നിട്ടുണ്ട്. ആലത്തൂരില്‍ ഒരാശുപത്രിയില്‍

‘ലാസ്ലോ ക്രാസ്‌നഹോർക്കായ് …അയാളെ എനിക്കിഷ്ടമല്ല.’ ഒഴിഞ്ഞ ഗ്ലാസിൽ വീണ്ടും മദ്യം പകരുമ്പോൾ അയാൾ എന്നോടു പറഞ്ഞു. മദ്യശാലയിൽ ഞങ്ങൾ രണ്ടുപേർ മാത്രമേ അവശേഷിച്ചിട്ടുണ്ടായിരുന്നുള്ളൂ. ചില്ലുഭിത്തികൾക്കപ്പുറം തുലാമഴയിലും കാറ്റിലും ഇരുട്ടിലും ലോകം അവ്യക്തമായിക്കൊണ്ടിരുന്നു. ക്രാസ്‌നഹോർക്കായിയുടെ നോവലുകളിലെ

പുതിയ തലമുറയിലെ ശ്രദ്ധേയരായ കഥാകാരരിൽ ഒരാളാണ് ജിൻഷ ഗംഗ. കോമേഴ്‌സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം ജിൻഷ, തളിപറമ്പിലെ ഗവൺമെന്റ് കോമേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി ജോലി നോക്കി വരുന്നു. ട്രൂ കോപ്പി തിങ്ക്, യുവധാര
അമ്പതിനായിരത്തിലധികം പേജുകളും നൂറോളം വാല്യങ്ങളിലുമായി പരന്നുകിടക്കുന്ന ഗാന്ധിയുടെ സമ്പൂർണ്ണ രചനകൾ (Collected Works of Mahatma Gandhi – CWMG) തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിമൻലാൽ നാരാൺദാസ് പട്ടേലിനെ തൊണ്ണൂറുകളുടെ അവസാനത്തിൽ അഹമ്മദാബാദിലെ വസതിയിൽ
To call Mahmoud Darwish merely a poet is to diminish him. His words did not end with his passing; they hover still, like constellations trembling

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഈജിപ്ഷ്യൻ വിപ്ലവം മുതൽക്ക് 1944ൽ രണ്ടാം ലോകയുദ്ധം സമാപിക്കുന്നതു വരെയുള്ള കാലഘട്ടത്തിലാണ് നജീബ് മഹ്ഫൂസിന്റെ കൈറോത്രയത്തിലെ കഥ നടക്കുന്നത്. മൂന്നു തലമുറകളുടെ കഥ. കൊട്ടാരത്തെരുവ് (പാലസ് വാക്ക്, ബൈനൽ ഖസ്‌റൈൻ/രണ്ട് കൊട്ടാരങ്ങൾക്കിടയിൽ