A Unique Multilingual Media Platform

YouTube

Kerala

കേരളം ആര് ഭരിക്കും? തൂക്കുസഭയ്ക്ക് സാധ്യതയുണ്ടോ?

കൊട്ടിക്കലാശം കഴിഞ്ഞു കേരളം വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോൾ എന്തായിരിക്കും വിധിയെഴുത്തിന്റെ വൈകാരികവും ഗുണപരവുമായ തലങ്ങൾ എന്ന് വിലയിരുത്തുകയാണ് മുതിർന്ന മാധ്യമപ്രവർത്തകരായ എം.ജി രാധാകൃഷ്ണൻ, ബൈജു ചന്ദ്രൻ, വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ ഈ ചർച്ചയിൽ. പത്തുവർഷത്തെ ഭരണം

Kerala

യുവതയുടെ വേറിട്ട രാഷ്ട്രീയ ചിന്തകൾ…

കേരളത്തിലെ വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണം കൂടുതലാണ്. അതായത് കേരളം ആരു ഭരിക്കണം എന്ന് തീരുമാനിക്കുന്നതിൽ യുവതയ്ക്ക് പ്രധാന പങ്കുണ്ട് എന്നർത്ഥം. കക്ഷി രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി രാഷ്ട്രീയ ബോധമുള്ള യുവതീയുവാക്കൾ അവരുടെ

Interviews

മാസ് പാർട്ടിയിലേക്കുള്ള മാറ്റം പരിമിതികളുണ്ടാക്കി…

കേഡർ പാർട്ടിയിൽ നിന്ന് മാസ് പാർട്ടിയിലേക്കുള്ള മാറ്റം വ്യക്തിപരമായ ഔചിത്യമില്ലായ്മ നിയന്ത്രിക്കുവാൻ സിപിഐഎമ്മിന് പരിമിതികൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് അഭിപ്രായപ്പെടുകയാണ് മാർക്സിസ്റ്റ് സൈദ്ധാന്തികൻ പ്രൊഫസ്സർ എം.എം നാരായണൻ ഇവിടെ. ക്യാപ്റ്റൻസിപ്രയോഗങ്ങളും പബ്ലിസിറ്റി ക്യാമ്പയിനുകളിൽ കാരണഭൂതം തേടുന്നതും

Interviews

കേരളത്തിലെ കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളും അപചയങ്ങളും

ഇപ്പോഴും കമ്യൂണിസ്റ്റിന് സ്വപനം കാണാവുന്ന ചുരുക്കം ഇടങ്ങളിൽ ഒന്ന്”- വാഷിങ്ടൺ പോസ്റ്റ് തലക്കെട്ട് കേരളത്തിലെ കമ്യൂണിസത്തെ കുറിച്ചായിരുന്നു “കനൽ ഒരു തരി മതി” എന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകാർ പറയുമ്പോഴും വ്യതിയാനങ്ങളാലും അടിയറവുകളാലും വിമർശിക്കപ്പെടാറുള്ള CPI(M)

Kerala

ഭരണമാറ്റമോ ഭരണത്തുടർച്ചയോ? അടിയൊഴുക്കുകൾ എങ്ങോട്ട്?

ഭരണത്തുടർച്ചയോ ഭരണ മാറ്റമോ? കേരളം പോളിംഗ് ബൂത്തിൽ എത്താൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. അടിയൊഴുക്കുകൾ എങ്ങോട്ടാണ് എന്നത് സംബന്ധിച്ച് മുതിർന്ന മാധ്യമ പ്രവർത്തകരായ ബൈജു ചന്ദ്രൻ, എം.ബി സന്തോഷ് എന്നിവർ ഇലക്ഷൻ ട്രെൻഡിനെപ്പറ്റിയും

Interviews

RSSമായുള്ള ഡീലുകൾ; അടിയന്തരാവസ്ഥയ്ക്ക് മുമ്പും പിമ്പും…

രഹസ്യ രാഷ്ട്രീയ ഡീലുകളാണ് ഇത്തവണ കേരള നിയമസഭാ  തിരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രധാന വിഷയങ്ങളിൽ ഒന്ന് ആർഎസ്എസ് – ബിജെപി – സംഘപരിവാർ ശക്തികൾക്ക് കോൺഗ്രസ്സുമായും സിപിഐ(എം)മായും ഉണ്ടെന്നു പറയപ്പെടുന്ന രഹസ്യ ബന്ധങ്ങളെ പറ്റിയാണ് ഈ

Kerala

എന്തുകൊണ്ട് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾ പുറത്താക്കപ്പെടുന്നു…

കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാവും? ഈ നിയമസഭാ തിരഞ്ഞെടുപ്പിൽആകെ സ്ഥാനാർത്ഥികൾ 457. ഇതിൽ സ്ത്രീകൾ വെറും 54 പേർ. രാഷ്ട്രീയ- പൊതുപ്രവർത്തനരംഗത്തും മറ്റു മേഖലകളിലും കഴിവ് തെളിയിച്ച നിരവധി സ്ത്രീ വ്യക്തിത്വങ്ങൾ ധാരാളം

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.