വിദേശ രാജ്യങ്ങളിലെ ഷെൽ കമ്പനികളിലേക്ക് പണം കടത്തി, ആ പണം ഉപയോഗിച്ച് സ്വന്തം കമ്പനികളുടെ ഓഹരി വാങ്ങി, ഓഹരി വില ഊതിവീർപ്പിച്ചുവെന്നാണ് അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കുന്ന സെബിയുടെ തലപ്പത്ത് അദാനി ഗ്രൂപ്പുമായി അടുപ്പമുള്ള വ്യക്തി തുടർന്നാൽ അന്വേഷണം നിഷ്പക്ഷമാകുമോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. ഹിൻഡൻബർഗ്ഗിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ രവി നായർ.
Latest Posts
Voter List Scandal: EC Finally Acknowledges Anomalies
There have been an increasing number of instances where opposition leaders have expressed doubts over
- March 24, 2025
- 10 Min Read
തിരശ്ശീലയില്‍ ഷീല
പ്രശസ്ത അഭിനേത്രി ഷീലക്ക് ഇന്ന് 77 ാം പിറന്നാൾ. ഷീലയുടെ അഭിനയ ജീവിതത്തെ വിലയിരുത്തുകയാണ് ചലച്ചിത്ര നിരൂപകനും ഗ്രന്ഥകർത്താവുമായ ജി.പി
- March 24, 2025
- 10 Min Read
വിർച്ചോപ്സിയും തലച്ചോറിലെ ഡ്രില്ലിംഗ് നിപുണതയും
കേരള നിയമ സഭയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ കെഡാവർ ഡൊണേഷൻ ബിൽ അവതരിപ്പിച്ചു. വിർച്ച്വൽ ഒട്ടോപ്സിയും ക്രയോജനിക്സും ആസ്പദമാക്കിയുള്ള നിരീക്ഷണമാണ്
- March 23, 2025
- 10 Min Read
ചെന്നൈയിലെ പടയൊരുക്കവും സ്റ്റാലിന്റെ നായകത്വവും
ജനസംഖ്യാനുപാതികമായി ലോക്സഭാ മണ്ഡലങ്ങൾ പുനർ നിർണയിച്ചാൽ നഷ്ടം കൂടുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്. ആ സംസ്ഥാനങ്ങളെയും നഷ്ടങ്ങളുണ്ടാകാൻ ഇടയുള്ള ഇതര സംസ്ഥാനങ്ങളെയും
- March 22, 2025
- 10 Min Read
Really clear and informative
Ravi Nair could not have made it simpler to explain the whole story. Adani’s ” contingent” model of business would be interesting to watch and what impact it would have if ever it devolves, on the Indian economy is not a pleasant thought.