
“കേരളത്തിലെ താളസംസ്കാരം” കെ സി നാരായണൻ സംസാരിക്കുന്നു
‘കേരളത്തിലെ താളസംസ്കാരം’ എന്ന വിഷയത്തിൽ എറണാകുളം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സെമിനാറിൽ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ സി നാരായണൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.
‘കേരളത്തിലെ താളസംസ്കാരം’ എന്ന വിഷയത്തിൽ എറണാകുളം പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച സെമിനാറിൽ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ സി നാരായണൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.
പ്രതിഭാധനരായ അനവധി നാടകപ്രവർത്തകരെ വളർത്തിയെടുത്ത നാടാണ് കോട്ടയം. പൊൻകുന്നം വർക്കി, എൻ.എൻ. പിള്ള, ജി. അരവിന്ദൻ, തുടങ്ങി, ഇങ്ങേയറ്റം കെ.ആർ. രമേഷ്, സാംകുട്ടി പട്ടംകരി വരെ അസാമാന്യപ്രതിഭയുള്ളവർ. അക്കാദമിക പരിശീലന മികവില്ലാതെ, സ്വയാർജ്ജിത പരിജ്ഞാനത്താൽ
പ്രശസ്ത ചിത്രകാരനും സിനിമ സംവിധായകനുമായ നേമം പുഷപരാജ് അദ്ദേഹത്തിന്റെ ചിത്രങ്ങളെയും അതിന്റെ രാഷ്ട്രീയത്തെയും കുറിച്ച് ദി ഐഡം ഇന്ററാക്ഷനിൽ സംസാരിക്കുന്നു. എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിച്ച ‘ഡിസ്റ്റോപ്പിയ’ ചിത്രപ്രദർശന വേദിയിൽ ദി ഐഡം നടത്തിയ
കേരളത്തിൽ , ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രധാനപ്പെട്ട രണ്ട് ചലച്ചിത്ര മേളകളാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയും ( IFFK) കേരള അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വചിത്ര ചലച്ചിത്രമേളയും (IDSFFK). രണ്ടും ഒരേ രീതിയിലും ഒരേ
നീണ്ടൂർ എന്ന ഗ്രാമം സ്വന്തം എഴുത്തുകാരനായ എസ് ഹരീഷിന്റെ എഴുത്ത് ആഘോഷിച്ച ദിനമായിരുന്നു ആഗസ്ത് 17. എസ് ഹരീഷിന്റെ “ആഗസ്റ്റ് 17” എന്ന പുതിയ നോവലിനെ ആസ്പദമാക്കി നടന്ന സാംസ്കാരിക സംഗമത്തിൽ ചിത്രകാരന്മാരും, കവികളും,
പ്രശസ്ത സാഹിത്യകാരൻ എസ് ഹരീഷിന്റെ ആഗസ്റ്റ് 17 നെ കുറിച്ച് ഹരീഷിന്റെ സ്വദേശമായ നീണ്ടൂരിൽ നടന്ന ചർച്ചാ യോഗം ഉത്ഘാടനം ചെയ്തുകൊണ്ടാണ് എൻ എസ് മാധവൻ ഇങ്ങനെ പറഞ്ഞത്. സാഹിത്യത്തിന്റെ വിവിധ രചനാ സങ്കേതങ്ങളെ
പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ഓർമയായി. അദ്ദേഹത്തിൻ്റെ സിനിമ ജീവിതത്തെ കുറിച്ച് പ്രമുഖ ചലച്ചിത്ര നിരൂപകൻ ജി പി രാമചന്ദ്രൻ എഴുതുന്നു. ഇന്ത്യ എന്ന രാഷ്ട്ര/രാഷ്ട്രീയ ബൃഹദാഖ്യാനത്തിനകത്തെ ഒരു സബ് ടെക്സ്റ്റ്
പ്രവാസി കലാകാരന്മാർക്കായി കേരള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ പുരസ്‌കാരം ആദ്യം ലഭിച്ച നാടക നടനാണ് ശ്രീ ടി.കെ സോമൻ. 1986 മുതൽ ഡൽഹിയിലെ ജന നാട്യ മഞ്ചിന്റെ അംഗമായും ഡൽഹിയിലെ പ്രശ്ത കലാ-സാംസകാരിക
ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ ക്ലാസിക്കുകളിൽ ഒന്നാണ് 1978 ൽ പുറത്തിറങ്ങിയ അരവിന്ദൻറ്റെ ‘തമ്പ്’. ചിത്രത്തിൻറ്റെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചാണ് 2022 മെയ് മാസത്തിൽ കാൻ ഫിലിം ഫെസ്റ്റിവൽ ഈ ഇന്ത്യൻ ക്ലാസിക്കിനെ വീണ്ടും
കേരളത്തിലുണ്ടായ സാഹിത്യ-നാടക-സിനിമാ അവതരണങ്ങളിൽ 99 ശതമാനത്തിലും നാം കണ്ട ദളിത് കഥാപാത്രങ്ങൾ, ദളിതരല്ലാത്തവർ പുറത്തുനിന്ന് കണ്ട് എഴുതിയ ചിത്രീകരണങ്ങളാണ്. അതുകൊണ്ടാണ് ‘ആ മരത്തിൻ പൂന്തണലിൽ വാടി നിൽക്കുന്നോളെ” എന്നൊക്കെ എഴുതപ്പെടുന്നത്. അധികം അറിയപ്പെടാത്തതും, എന്നാൽ
Terms of Use | Privacy Policy | Refund Policy
Copyright © 2022 The AIDEM. All rights reserved.