ജാതി – ജന്മി – നാടുവാഴിത്ത സംവിധാനത്തിനകത്ത് ഉടലെടുത്ത ഫോക് ലോറും സാർവലൗകികതയും തമ്മിലുള്ള വൈരുധ്യാത്മക ബന്ധത്തെ പുതുകാഴ്ചപ്പാടിൽ വിശദീകരിക്കുന്ന പ്രഭാഷണമാണിത്. നാടൻപാട്ടുകളും നാടൻ കലാരൂപങ്ങളും എങ്ങിനെ കീഴ്ജാതിക്കാരൻ നേരിട്ട മർദ്ദനത്തിൻ്റെ പ്രതിഫലനമാകുന്നുവെന്നും കൊളോണിയൽ പഠനത്തിൽ ഇതിൻ്റെ അനുഭവാംശം എങ്ങിനെ ചോർന്നു പോകുന്നു എന്നും കാലടി സംസ്കൃത സർവകലാശാല മുൻ അധ്യാപകനായ പി പവിത്രൻ ഇവിടെ വിശദീകരിക്കുന്നു. എം.ജി സർവകലാശാലയിലെ സ്ക്കൂൾ ഓഫ് ലെറ്റേഴ്സ് സംഘടിപ്പിച്ച കാരിക വേദിയിൽ നിന്നാണ് ഈ പ്രഭാഷണം.

Previous Post
ഇന്ത്യൻ ജനാധിപത്യത്തിലെ യെച്ചൂരി പ്രഭാവം
Latest Posts
पुरातत्वविद भूवैज्ञानिकों के साथ मिलकर मनुष्यों की
पृथ्वी के तलछटी अभिलेखों में मानवीय गतिविधियों के साक्ष्य के आधार पर एक नया पुरातत्व
- May 31, 2025
- 10 Min Read
Doubling Farmers’ Income: A Missed Target and
Prime Minister Narendra Modi first proclaimed his government’s ambitious plans to double the income of
- May 31, 2025
- 10 Min Read
Save Honour, Self-Respect of Armed Forces: Former
Close to a hundred citizens have written to President Draupadi Murmu in her capacity as
- May 31, 2025
- 10 Min Read
मैंने अपने किरदारों के साथ न्याय किया
बुकर पुरस्कार विजेता बानू मुश्ताक ने अपनी प्रशंसित कृति “हार्ट लैंप” के साथ भारतीय साहित्य
- May 31, 2025
- 10 Min Read