
ഈ കലുഷിത കാലത്ത് ടാഗോറിനെ വീണ്ടും വായിക്കുമ്പോൾ
ടാഗോറിൻ്റെ മരണത്തിനു ഒരു വർഷത്തിന് ശേഷം 1942 ൽ യുദ്ധബാധിതമായ വാർസോ ഒരു അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിച്ചു. ടാഗോറിൻ്റെ ഡാക്ഖർ (പോസ്റ്റ് ഓഫിസ് ) എന്ന നാടകം ജാനസ് കോസക് അരങ്ങിലെത്തിച്ചു .
ടാഗോറിൻ്റെ മരണത്തിനു ഒരു വർഷത്തിന് ശേഷം 1942 ൽ യുദ്ധബാധിതമായ വാർസോ ഒരു അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിച്ചു. ടാഗോറിൻ്റെ ഡാക്ഖർ (പോസ്റ്റ് ഓഫിസ് ) എന്ന നാടകം ജാനസ് കോസക് അരങ്ങിലെത്തിച്ചു .
In 1942, a year after Tagore’s death, the war-torn Warsaw witnessed an unusual event- Janus Corsak staged Tagore’s play, Dak Ghar (The Post Office). This
“അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ എനിക്കിഷ്ടം ഞാനറിയുന്ന നിളാനദിയാണ്” -എം. ടി. വാസുദേവൻ നായർ എം. ടിയുടെ കഥാപ്രപഞ്ചത്തിൽ നിള ഒരു സജീവ കഥാപാത്രമാണ്. സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും കഥകൾ നിളയെ സാക്ഷിയാക്കി മഹാകഥാകാരൻ
ഏറ്റവും മികച്ച എഴുത്തുകാരൻ വലിയ വായനക്കാരൻ കൂടിയായിരിക്കും എന്നു പറയാറുണ്ട്. എം.ടി വാസുദേവൻ നായരുടെ കാര്യത്തിൽ അത് അക്ഷരം പ്രതി ശരിയാണ്. വായനയുടെ വെളിച്ചം മലയാളികളിൽ പ്രസരിപ്പിക്കുക കൂടി ചെയ്തു എം.ടി. വായനക്കാരനെന്ന നിലയിലും
വൈക്കം മുഹമ്മദ് ബഷീറിൻറെ ജീവിതം ഡോക്യുമെൻററിയാക്കിയ പ്രൊഫസർ എം എ റഹ്മാൻ ചിത്രീകരണകാലത്തെ ബഷീറുമായുള്ള ഓർമകൾ പങ്കുവെക്കുന്നു. 1987 ൽ ചിത്രീകരിച്ച ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെൻററി ദേശിയ- സംസ്ഥാന സർക്കാരുകളുടെ അവാർഡുകൾ
കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ഓർമയായിട്ട് ഇരുപത്തിയെട്ട് വർഷം തികഞ്ഞു. ഈ വേളയിൽ വൈക്കം മുഹമ്മദ് ബഷീറുമായുള്ള ഓർമകൾ പങ്കുവെക്കുകയാണ് ‘ബഷീർ ദ മാൻ’ എന്ന ഡോക്യൂമെൻററിയുടെ എഴുത്തുകാരനും സംവിധായകനുമായ പ്രൊഫസർ എം
പേരറിവാളൻ എന്നത് രാജ്യത്തെ നിയമവ്യവസ്ഥിതിയുടെ മുന്നിൽ ഏറെ നാൾ ചർച്ചചെയ്യപ്പെട്ട ഒരുപേരാണ്. രാജീവ് ഗാന്ധി വധക്കേസിൽ രണ്ട് ബാറ്ററി വാങ്ങി നൽകിയ കുറ്റത്തിന് തൻറെ കൌമാരവും യൌവ്വനവുമെല്ലാം ജയിലിൽ ചിലവിടേണ്ടി വന്ന ഒരാളുടെ പേര്.
എം.ടി.വാസുദേവൻ നായർ: ഏട്ടന്… എഴുതാൻ ബാക്കിയുള്ള കൃതികൾ… മനസ്സിൽ? തകഴി ശിവശങ്കരപ്പിള്ള: (കൈകൊട്ടി പൊട്ടിച്ചിരിച്ച്) ആഗ്രഹത്തിന് അതിരുണ്ടോ? ഒരുപാടെഴുതാനുണ്ട്. എങ്കിലും മനസ്സിൽ ഇപ്പോൾ തെളിഞ്ഞുനിൽക്കുന്നത് സൈന്ധവസംസ്‌കാരത്തിൻ്റെ ഒരു കാലഘട്ടത്തിലെ സാമുഹികജീവിതം ആണ്…(അതാണ്) പ്രധാനമായും മനസ്സിൽ
മലയാളത്തിലെ ചെറുകഥാകൃത്തുക്കളിൽ പ്രമുഖരിലൊരാളായി മുണ്ടൂർ കൃഷ്ണൻകുട്ടി മാഷ് അടയാളപ്പെട്ടത് ഏറെ വൈകിയാണ്. മുണ്ടൂർ കൃഷ്ണൻകുട്ടി എന്ന മനുഷ്യനും ചെറുകഥാകൃത്തിനും അദ്ദേഹത്തിൻ്റെ എഴുത്തിനും തമ്മിൽ വേർതിരിവുകളില്ല. മാഷുടെ എഴുത്തും ജീവിതവുമായി ഉണ്ടായ കൂടിക്കാഴ്ച്ചകളെക്കുറിച്ചുള്ള ഓർമ്മകളാണ് കവി
വിജയൻ എന്ന കാർട്ടൂണിസ്റ്റ് സൃഷ്ടിച്ച മുൻമാതൃക ഏൽപ്പിച്ചുതരുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിജയൻ്റെ അഭാവം കൂടുതൽ കൂടുതലായി അനുഭവപ്പെടുന്ന ദില്ലി ജീവിതത്തെക്കുറിച്ചും ഇന്ത്യൻ എക്സപ്രസ്സിൻ്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായ ഇ.പി.ഉണ്ണി തുടരുന്നു… തസ്രാക്കിലെ ഞാറ്റുപുരയിൽ ഒ.വി.വിജയൻ്റെ ഓർമ്മ
Terms of Use | Privacy Policy | Refund Policy
Copyright © 2022 The AIDEM. All rights reserved.