
मिलान कुंदेरा की कृतियों की दुनिया
मिलान कुंदेरा मेरी युवावस्था और बड़े होने का हिस्सा थे, और मैंने उनके कार्यों को सराहा और उन पर ऐसे पकड़ बनाए रखी जैसे कि

मिलान कुंदेरा मेरी युवावस्था और बड़े होने का हिस्सा थे, और मैंने उनके कार्यों को सराहा और उन पर ऐसे पकड़ बनाए रखी जैसे कि

Milan Kundera was part of my youth and growing up, and I toted his works and held on to them as if my life depended

ഗബ്രിയേൽ ഗാർസിയ മാർകേസ് കഴിഞ്ഞാൽ, നമ്മൾ മലയാളികളെ കഴിഞ്ഞ നാലുപതിറ്റാണ്ടുകളിൽ ഏറ്റവുമേറെ വശീകരിച്ച എഴുത്തുകാരൻ മിലൻ കുന്ദേരയായിരിക്കണം. കുന്ദേരയുടെ ചിരിയുടെയും മറവിയുടെയും പുസ്തകം എന്ന നോവലിലെ ഒന്നാം ഭാഗത്തിലെ രണ്ടാം ഖണ്ഡം തുടങ്ങുന്ന വാക്യമായിരിക്കണം,

ഗ്രീക്ക് മിത്തോളജിയിലെ കസാണ്ട്രയെ പോലെ സത്യം പ്രവചിക്കാനും എന്നാൽ വിശ്വസിക്കപ്പെടാതിരിക്കാനും വരം ലഭിച്ചവനായിരുന്നു കോവിലൻ. -ചില ശതാബ്ദി ചിന്തകൾ. 2023 ജൂൺ 9 കോവിലന്റെ നൂറാം ജന്മദിനമാണ്. 1923 ജൂൺ 9ന് തൃശൂർ

നാടക സംവിധായകനും രചയിതാവും നടനുമായ ജയപ്രകാശ് കാരിയാൽ തന്റെ നാടക പ്രവർത്തനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എഴുതിയ പുസ്‌തകമാണ് ‘സൈഡ് കര്‍ട്ടന്‍’. നിരവധി കലാ പ്രവർത്തകരുടെ കൂട്ടായ്മയിലൂടെയാണ് ഈ പുസ്‌തകം പുറത്ത് വരുന്നത്. ഇതിന്റെ ആമുഖ കുറിപ്പാണ്

This column will deal with words and concepts and their changing and nuanced meanings. Indeed , many more interpretations and value additions are possible on

മഹത്തായ കഥകൾ പിറക്കുന്നത് വല്ലപ്പോഴുമാണ്. അത്തരത്തിലൊന്നാണ് മനോജ് വെങ്ങോലയുടെ പെരുമ്പാവൂർ യാത്രിനിവാസ്. സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ച ഈ കഥ ഇതിനകം തന്നെ മലയാളസാഹിത്യലോകത്ത് സജീവ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ഓർമകളിൽ നിന്ന് കഥയുടെ വിത്ത്

This column will deal with words and concepts and their changing and nuanced meanings. Indeed , many more interpretations and value additions are possible on

ഓംചേരി എന്ന ഓംചേരി എൻ.എൻ. പിള്ള. ഡൽഹി തന്റെ തട്ടകമാക്കിയ പ്രശസ്ത നാടകകൃത്ത്, സാമൂഹ്യവിമർശകൻ. 100 വയസ്സിന്റെ നിറവിലാണ് മലയാളത്തിന്റെ ഈ വേറിട്ട എഴുത്തുകാരൻ. അടിയന്തരാവസ്ഥ, എ.കെ.ജി. ക്കൊപ്പമുള്ള നാടക കാലം, മന്നത്തു പദ്മനാഭനെ

എഴുത്തുകാരനായ മാങ്ങാട് രത്നാകരൻ നിത്യജീവിതസന്ദർഭങ്ങളിൽ നിന്ന് സുഭാഷിതങ്ങൾ കണ്ടെത്തുന്നു. സ്വാനുഭവങ്ങളിൽ നിന്നു വിരിഞ്ഞ, കണ്ടെത്തിയ കൌതുകകരമായ നിരീക്ഷണങ്ങൾ. കണ്ണൂരിൽ ഒരു ടെലിവിഷൻ റിപ്പോർട്ടറായി ജോലിചെയ്യുന്ന കാലത്താണ് (2006-2008). ദൈവം സഹായിച്ച്, വാർത്തയ്ക്കു പഞ്ഞമൊന്നുമില്ല. രാഷ്ട്രീയ
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.