A Unique Multilingual Media Platform

The AIDEM

Society

International

ലബനോൺ ഗസയാകുമോ?

ഹിസ്ബുല്ല നേതാവ് ഹസ്സൻ നസ്‌റുള്ളയെ ഇസ്രയേൽ വധിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുകയാണ്. ലക്ഷക്കണക്കിന് മനുഷ്യർ അഭയാർത്ഥികളുമാകുന്നു. ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തുകയാണ്  കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഇൻ്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ (SIRP)

Cinema

ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും (Part 02)

കേരളത്തിൻ്റെ സാമൂഹിക രംഗത്ത് ഹേമാകമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് “ക്രിയേറ്റീവ് വിമെൻ കളക്ടീവി”ൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12 വ്യാഴാഴ്ച തിരുവനന്തപുരം പുളിമൂട് കേസരി ഹാളിൽ ചർച്ച സംഘടിപ്പിച്ചു. “ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും” ചർച്ച സാഹിത്യകാരി

Cinema

ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും (Part 01)

കേരളത്തിൻ്റെ സാമൂഹിക രംഗത്ത് ഹേമാകമ്മിറ്റി റിപ്പോർട്ടുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് “ക്രിയേറ്റീവ് വിമെൻ കളക്ടീവി”ൻ്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12 വ്യാഴാഴ്ച തിരുവനന്തപുരം പുളിമൂട് കേസരി ഹാളിൽ ചർച്ച സംഘടിപ്പിച്ചു. “ഹേമാകമ്മിറ്റി റിപ്പോർട്ടും മാറുന്ന കേരളവും” ചർച്ച സാഹിത്യകാരി

Art & Music

നാടകത്തിന്റെ ശവമടക്കുകൾ…

പോണ്ടിച്ചേരിയിലെ റൊമാൻ റോളാണ്ട് സ്ട്രീറ്റിലായിരുന്നു ഇന്ത്യനോസ്റ്റ്രം തിയേറ്റർ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റ്‌ 31ന് ഇന്ത്യനോസ്റ്റ്രത്തിന്റെ പ്രവർത്തനം സമാപിച്ചു. കാരണം മറ്റൊന്നുമല്ല. അവർ പ്രവർത്തിച്ചിരുന്ന പാത്തെ സിനി ഫമിലിയാൽ എന്ന തിയേറ്ററിൽ നിന്ന് അവരെ പുറത്താക്കി.

Articles

ஏ.ஜி நூரானி: அதிகாரத்திற்கு எதிரான முன்கள வீரர்

அப்துல் கபூர் மஜீத் நூரானி (செப்டம்பர் 16, 1930 – ஆகஸ்ட் 29, 2024)   இந்தியன் எக்ஸ்பிரஸ் ராம்நாத் கோயங்கா ஆளுகையின் கீழ் இருந்த சமயம். அருண் ஷெளரி தேசிய ஆசிரியர். பெங்களூரின்

Kerala

നിർമ്മിത ബുദ്ധിയുടെ കാലത്തെ മനുഷ്യ പ്രതിരോധം

നിർമിതബുദ്ധിയേയും സാമൂഹ്യ മാദ്ധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മനുഷ്യനെ അസംസ്കൃത വസ്തുവാക്കി കമ്പോള പരീക്ഷണങ്ങൾ നടക്കുന്ന കാലത്തെ നിരീക്ഷിച്ചു കൊണ്ട് മനുഷ്യാനന്തര കാലത്തെ അഹിംസയേയും പ്രതിരോധത്തേയും കുറിച്ച് പ്രമുഖ ചിന്തകനും നിരൂപകനുമായ ഡോ. ടി.ടി ശ്രീകുമാർ സംസാരിക്കുന്നു.

Articles

നൂറാനി: വാക്കുകളുടെ മുന്നണിപ്പോരാളി

അബ്ദുൾ ഗഫൂർ മജീദ് നൂറാനി (സെപ്റ്റംബർ 16, 1930 – ഓഗസ്റ്റ് 29, 2024)   ബെംഗളൂരുവിലെ ഇന്ത്യൻ എക്സ്പ്രസ് ഓഫീസിൽ ഞാൻ സബ് എഡിറ്റർ ആയിരുന്ന കാലത്താണ് അബ്ദുൽ ഗഫൂർ നൂറാനിയെ ആദ്യമായി