A Unique Multilingual Media Platform

The AIDEM

കഥയാട്ടം

Culture

പുതുവാക്കുകൾ ഉണ്ടാവുമ്പോൾ

മലയാള പത്രങ്ങൾ ഭാഷയ്ക്ക് പുതിയ വാക്കുകൾ സംഭാവന ചെയ്തതിന്റെ നാൾവഴികളാണ് ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് ഓർത്തെടുക്കുന്നത്. കുഴിബോംബ്, അന്തകവിത്ത് തുടങ്ങിയ ആകർഷകമായ മലയാള വാക്കുകൾ സൃഷ്ടിച്ചെടുത്തവർ ആരാണെന്ന് ഇന്ന് അറിയില്ലാത്തതിന്റെ നഷ്ടവും

Memoir

പത്രഭാഷയിലെ സർഗാത്മകതയും കഥാവശേഷനായ തകഴിയും

മലയാള പത്രഭാഷയുടെ വികാസ പരിണാമങ്ങളാണ് ഇക്കുറി തോമസ് ജേക്കബ് കഥയാട്ടത്തിൽ ചർച്ച ചെയ്യുന്നത്. സംസ്‌കൃത ജടിലമായ ഭാഷാരീതിയിൽ നിന്നും സംസാര ഭാഷയിലേയ്ക്കും അവിടെ നിന്നും സർഗാത്മക ഭാഷാ പ്രയോഗത്തിലേയ്ക്കും മലയാള പത്രഭാഷ വികസിച്ചതിന്റെ കഥകൂടിയാണിത്.

Politics

നാരായണ പിള്ളയുടെ തച്ച് ഫീസും ചരമ പേജിന്റെ അർത്ഥ ശാസ്ത്രവും

മലയാള അച്ചടി മാദ്ധ്യമങ്ങളിൽ കോളങ്ങളും നടുക്കഷ്ണവും സ്ഥിര സാന്നിദ്ധ്യമായതിന്റെ കഥയാണ് ഇക്കുറി കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നത്. മലയാള പത്ര കോളങ്ങളിൽ ഇ.എം. ശ്രീധരന്റെ മനോരമ കോളത്തിനപ്പുറമൊന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം. ചരമ

Politics

ബാബറി പള്ളി തകർക്കൽ മാദ്ധ്യമ പ്രവർത്തനത്തിൽ ഉയർത്തിയ വെല്ലുവിളികൾ

ഇന്ത്യാ ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങൾ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ ഉയർത്തിയ വെല്ലുവിളികളെക്കുറിച്ചാണ് ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നത്. രാജീവ് ഗാന്ധി വധം, ബാബറി മസ്ജിദ് തകർക്കൽ, രാജ്യത്തുണ്ടായികൊണ്ടിരിക്കുന്ന വർഗീയ ധ്രുവീകരണം

Society

അടിയന്തരാവസ്ഥയിലെ സെൻസർ വിളയാട്ടവും ഇന്ദിരാ വധവും

അടിയന്തരാവസ്ഥ കാലത്ത് പത്രപ്രവർത്തനം നേരിട്ട വെല്ലുവിളികളാണ് കഥയാട്ടത്തിൽ തോമസ് ജേക്കബ് ഓർത്തെടുക്കുന്നത്. സെൻസറുടെ അനുമതിക്കായി കാത്ത് നിന്ന ഇന്ത്യൻ എക്സ്പ്രസിന് പല ദിവസവും പത്രം ഇറക്കാൻ കഴിഞ്ഞില്ല. സെൻസറുടെ ഇടപെടൽ ഇല്ലാതാക്കാൻ മനോരമ വെട്ടുകിളിയെയും

Society

ടാർസി വിറ്റാച്ചിയും മലയാള പത്രങ്ങളുടെ മാറ്റവും 

വാർത്താ തലക്കെട്ടുകൾ നോട്ടീസിന്റെ തലവാചകങ്ങൾ പോലെ ആയിരുന്ന കാലം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ 1960കൾ വരെ മലയാള പത്രങ്ങളിലെ വാർത്താ തലക്കെട്ടുകൾ നോട്ടീസ് തലക്കെട്ടുകളും പ്രസ്താവനകളും മാത്രമായിരുന്നു. അതുപോലെ പത്രത്തിൽ അച്ചടിച്ചു വന്നിരുന്ന

History

ദൽഹി കീഴടക്കിയ കേരള മക്കൾ

കേരളത്തിൽ നിന്ന് ദൽഹിയിലെത്തി അവിടെ പത്ര പ്രവർത്തന മേഖലയിലെ മുടി ചൂടാ മന്നന്മാരായി മാറിയ മൂന്നു പേരെയാണ് കഥയാട്ടത്തിൽ ഇക്കുറി തോമസ് ജേക്കബ് അനുസ്മരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ പത്രത്തിൽ പ്രവർത്തിച്ച ശേഷം സ്വതന്ത്ര

YouTube

ചരിത്രം സൃഷ്ടിച്ച പോത്തൻ ജോസഫും സി പി രാമചന്ദ്രനും

ഇന്ത്യൻ പത്രപ്രവ‍ർത്തന ചരിത്രത്തിലെ മായാത്ത നക്ഷത്രങ്ങളായ  പോത്തൻ ജോസഫിന്റേയും സി പി രാമചന്ദ്രന്റേയും ജീവിതവഴികളിലൂടെയാണ് ഇക്കുറി ‘കഥയാട്ടം’ സഞ്ചരിക്കുന്നത്. 26 പത്രങ്ങളിൽ പണിയെടുക്കുകയും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഉദയത്തിന്റെ സൃഷ്ടാക്കൾക്കൊപ്പം സഞ്ചരിക്കുകയും എഴുത്തിൽ വിസ്മയം തീർക്കുകയും

YouTube

മലമ്പുഴയിലെ ആനക്കുട്ടിയും രണ്ട് പത്രാധിപന്മാരും

പാർട്ടി പ്രവർത്തനത്തിന്റെ ചുമതല ഇല്ലായിരുന്നെങ്കിൽ പി. ഗോവിന്ദപ്പിള്ള എന്ന മനുഷ്യൻ ചിന്താജീവിതത്തിന്റെ ഏതു പടവുകളൊക്കെ കയറുമായിരുന്നു എന്ന് സങ്കല്പിക്കുകയാണ് ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ്. ദേശാഭിമാനി പത്രത്തെ കമ്യുണിസ്റ്റ്കാരല്ലാത്തവരിലേക്കും എത്തിച്ചതിൽ പി ജി

YouTube

ഏകലംങന്റെ മായാജാലങ്ങളും നനഞ്ഞുപോയ ജ്വാലയും

കേരളത്തിലെ രണ്ട് മഹാപ്രതിഭാശാലികളായ പത്രാധിപരുടെ പ്രവ‍ർത്തന രീതികളും അവരുടെ ജീവിതകാലത്ത് മലയാള പത്രപ്രവ‍‍‌ർത്തനം എങ്ങനെ ആയിരുന്നുവെന്നും ഈ ലക്കം കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നു. വാർത്ത മോഷ്ടിക്കുന്നവരെ പാഠം പഠിപ്പിക്കാൻ കുറുനരികളുടെ ആത്മഹത്യാ കഥയുണ്ടാക്കിയ