വാർത്താ തലക്കെട്ടുകൾ നോട്ടീസിന്റെ തലവാചകങ്ങൾ പോലെ ആയിരുന്ന കാലം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ 1960കൾ വരെ മലയാള പത്രങ്ങളിലെ വാർത്താ തലക്കെട്ടുകൾ നോട്ടീസ് തലക്കെട്ടുകളും പ്രസ്താവനകളും മാത്രമായിരുന്നു. അതുപോലെ പത്രത്തിൽ അച്ചടിച്ചു വന്നിരുന്ന ചിത്രങ്ങൾ ഗ്രൂപ് ഫോട്ടോകൾ മാത്രമായിരുന്നു. 1957ന് ശേഷമാണ് ഇന്നത്തെ അർത്ഥത്തിലുള്ള വാർത്താ ചിത്രം ഒരു മലയാള പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് കാണുന്ന രൂപത്തിലേക്ക് മലയാള പത്രങ്ങളെ എത്തിച്ചത് ടാർസി വിറ്റാച്ചി എന്ന ശ്രീലങ്കൻ പത്രപ്രവർത്തകന്റെ ഇടപെടലുകളായിരുന്നു. അതിന്റെ നാൾ വഴികളാണ് തോമസ് ജേക്കബ് ഈ ലക്കം കഥയാട്ടത്തിൽ ഓർത്തെടുക്കുന്നത്. കൂടെ നെഹ്രുവിന്റെ മരണം പത്രങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയും. കാണുക കഥയാട്ടം.
Latest Posts
മധ്യപ്രദേശിൽ കോൺഗ്രസുണ്ടോ?
2014ലും 2019ലും ബി.ജെ.പി വലിയ വിജയം നേടിയ സംസ്ഥാനം. 2024ൽ അതേ വിജയം ആവർത്തിക്കാനാകുമോ ബി.ജെ.പിക്ക്. നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ
- May 4, 2024
- 10 Min Read
ഭ്രാന്തിലേക്കിനിയെത്ര ദൂരം…
പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. നാനൂറിലേറെ സീറ്റും ‘വിഷൻ 2047’ഉം വിഷയമാക്കി തുടങ്ങിയ പ്രധാനമന്ത്രി
- May 4, 2024
- 10 Min Read
On the Campaign Trail with Dimple Yadav
The AIDEM caught up with Dimple Yadav, Samajwadi Party’s (SP) sitting MP from Mainpuri Lok
- May 4, 2024
- 10 Min Read
400ൽ നിന്ന് പിന്മാറി മോദി!
ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങൾ പിന്നിടുമ്പോൾ തുടക്കത്തിലുയർത്തിയ മുദ്രാവാക്യങ്ങളിൽ നിന്ന് പിന്നാക്കം പോയിരിക്കുന്നു നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയോട് മോദിക്കും
- May 4, 2024
- 10 Min Read
Pushkarakshan