മലയാള അച്ചടി മാദ്ധ്യമങ്ങളിൽ കോളങ്ങളും നടുക്കഷ്ണവും സ്ഥിര സാന്നിദ്ധ്യമായതിന്റെ കഥയാണ് ഇക്കുറി കഥയാട്ടത്തിൽ തോമസ് ജേക്കബ് വിശദീകരിക്കുന്നത്. മലയാള പത്ര കോളങ്ങളിൽ ഇ.എം. ശ്രീധരന്റെ മനോരമ കോളത്തിനപ്പുറമൊന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം. ചരമ കോളങ്ങൾ ചരമ പേജുകൾ ആയി മാറിയ കച്ചവട രഹസ്യവും ഇവിടെ അനാവൃതമാകുന്നു. കാണുക കഥയാട്ടം…






