കർണാടകയിലെ വിദ്യാലയങ്ങളിൽ വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെയുള്ള ഹർജികളിൽ സുപ്രീംകോടതി ജഡ്ജിമാർ ഭിന്നവിധികൾ രേഖപ്പെടുത്തിയതോടെ കേസ് ഇനി വിശാലബെഞ്ച് പരിഗണിക്കും. വിദ്യാർത്ഥിനിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് ഊന്നൽ നൽകുന്നതായിരുന്നു ഹർജികൾ പരിഗണിച്ച ജസ്റ്റിസ് സുധാൻഷൂ ധൂലിയയുടെ വിധി. കർണാടക ഹൈക്കോടതി തെറ്റായ പാത സ്വീകരിച്ചുവെന്നും സുധാൻഷു ധൂലിയ ഉത്തരവിലൂടെ വ്യക്തമാക്കി. എന്നാൽ ഹിജാബ് ധരിക്കൽ ഇസ്ലാമിൽ നിർബന്ധമായ കാര്യമല്ലെന്നാണ് നിരോധനം ശരിവെച്ച ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. സുപ്രീംകോടതി ബെഞ്ചിൻെറ ഭിന്നവിധി വിശകലനം ചെയ്യുകയാണ് ലൈവ് ലോ മാനേജിങ് എഡിറ്റർ മനു സെബാസ്റ്റ്യൻ.
Latest Posts
കുമ്മാട്ടിയുടെ രണ്ടാം വരവ്…
1979ല്‍ മലയാളത്തില്‍ സംഭവിച്ച ഒരു ചലച്ചിത്ര കാവ്യമാണ് ‘കുമ്മാട്ടി’. മലയാള സിനിമയില്‍ ആദ്യമായി മാജിക്കല്‍ റിയലിസം (Magical Realism) പരീക്ഷിക്കപ്പെടുകയായിരുന്നു,
- May 16, 2025
- 10 Min Read
India’s Post-Pahalgam Hindutva Violence: A Chronicle of
One of the most striking and widely discussed instances of domestic Hindutva communal aggression following
- May 16, 2025
- 10 Min Read
उरुग्वे के पीपुल्स प्रेसिडेंट पेपे मुजिका का
हालाँकि जोस मुजिका चुनावी राजनीति से हट गए, लेकिन वे लोकप्रिय भागीदारी आंदोलन के जमीनी
- May 16, 2025
- 10 Min Read
A Note for Art and Design Students:
One of the most critical discussions currently unfolding in academia is about the impact of
- May 16, 2025
- 10 Min Read