അടിയന്തരാവസ്ഥ കാലത്ത് പത്രപ്രവർത്തനം നേരിട്ട വെല്ലുവിളികളാണ് കഥയാട്ടത്തിൽ തോമസ് ജേക്കബ് ഓർത്തെടുക്കുന്നത്. സെൻസറുടെ അനുമതിക്കായി കാത്ത് നിന്ന ഇന്ത്യൻ എക്സ്പ്രസിന് പല ദിവസവും പത്രം ഇറക്കാൻ കഴിഞ്ഞില്ല. സെൻസറുടെ ഇടപെടൽ ഇല്ലാതാക്കാൻ മനോരമ വെട്ടുകിളിയെയും ഈനാം പേച്ചിയെയും താരമാക്കിയതും അത് പിന്നീട് അപവാദമായതും ഇവിടെ വിശദീകരിക്കുന്നു. അടിയന്തരാവസ്ഥയുടെ നാല്പത്തെട്ടാം വാർഷികം ജൂൺ 25 നു കടന്നുവരുമ്പോൾ ഈ ഓർത്തെടുക്കലുകൾക്കു സവിശേഷ പ്രസക്തിയുണ്ട്. സായാഹ്ന എഡിഷനുകൾ മാത്രമായിരുന്ന മലയാള പത്രങ്ങൾ പ്രഭാത പത്രങ്ങളായതിന്റെ ചരിത്രവും കൂടിയുണ്ട് ഈ ലക്കം കഥയാട്ടത്തിൽ.
Latest Posts
Bulldozer Spree: Legal and Social Fallout Of
Over the past several weeks, cities across India have witnessed a sharp intensification of demolition
- June 20, 2025
- 10 Min Read
India’s Gender Gap Challenge Calls for A
India wants to lead the global economy by 2047—but half its population is dragging behind.
- June 20, 2025
- 10 Min Read
ക്ലിയോപാട്രയുടെ നാട്ടില്‍ (ഈജിപ്ത് യാത്രാ കുറിപ്പുകള്‍ #9)
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്തും സഞ്ചാര സാഹിത്യകാരനുമായ എസ്.കെ പൊറ്റെക്കാട്ടിന്റെ ഈജിപ്ത് യാത്രാവിവരണ പുസ്തകത്തിന്റെ ശീർഷകമാണ് ‘ക്ലിയോപാട്രയുടെ നാട്ടിൽ’, പതിനൊന്ന് പതിപ്പുകൾ
- June 20, 2025
- 10 Min Read
നുണയും വ്യാജപ്രചാരണവുമാണ് ഇസ്ലാമോഫോബിയയുടെ ആയുധങ്ങൾ: എം.എ ബേബി
ഇന്ത്യയും ഇറാനും മുതൽ ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന ശക്തികളുടെ പ്രധാന ആയുധങ്ങൾ നുണയും വ്യാജ പ്രചാരണവും ആണെന്ന്
- June 20, 2025
- 10 Min Read