അടിയന്തരാവസ്ഥ കാലത്ത് പത്രപ്രവർത്തനം നേരിട്ട വെല്ലുവിളികളാണ് കഥയാട്ടത്തിൽ തോമസ് ജേക്കബ് ഓർത്തെടുക്കുന്നത്. സെൻസറുടെ അനുമതിക്കായി കാത്ത് നിന്ന ഇന്ത്യൻ എക്സ്പ്രസിന് പല ദിവസവും പത്രം ഇറക്കാൻ കഴിഞ്ഞില്ല. സെൻസറുടെ ഇടപെടൽ ഇല്ലാതാക്കാൻ മനോരമ വെട്ടുകിളിയെയും ഈനാം പേച്ചിയെയും താരമാക്കിയതും അത് പിന്നീട് അപവാദമായതും ഇവിടെ വിശദീകരിക്കുന്നു. അടിയന്തരാവസ്ഥയുടെ നാല്പത്തെട്ടാം വാർഷികം ജൂൺ 25 നു കടന്നുവരുമ്പോൾ ഈ ഓർത്തെടുക്കലുകൾക്കു സവിശേഷ പ്രസക്തിയുണ്ട്. സായാഹ്ന എഡിഷനുകൾ മാത്രമായിരുന്ന മലയാള പത്രങ്ങൾ പ്രഭാത പത്രങ്ങളായതിന്റെ ചരിത്രവും കൂടിയുണ്ട് ഈ ലക്കം കഥയാട്ടത്തിൽ.
Latest Posts
John Dayal, Navaid Hamid and Vipin Tripathi
The Quaide Milleth Educational and Social Trust (QUEST) has announced the recipients of the prestigious Quaide
- March 6, 2025
- 10 Min Read
Unmasking A Literary Legend
How Vilasalathika BA (Honours) reveals the untold story of Omchery NN Pillai I had gone
- March 6, 2025
- 10 Min Read
പുറത്തെ ചിരിയും അകത്തെ കരച്ചിലും
‘അനോറ’ എന്ന ഓസ്കാര്‍ ചിത്രത്തിന്റെ കാഴ്ച ഐഎഫ്എഫ്ഐ (IFFI) ഗോവ ഫിലിം ഫെസ്റ്റിവലില്‍ എത്താതിരുന്ന (അതിനകം കാന്‍ ഫെസ്റ്റില്‍ പാം
- March 6, 2025
- 10 Min Read
വീടകങ്ങളിൽ വിരിയുന്ന അക്രമ ഭാവനകൾ
സ്കൂൾ കുട്ടികളിലും, യുവാക്കളിലും കാണുന്ന അക്രമോത്സുകതയെ നാം പെട്ടന്ന് കൊണ്ടു ചെന്ന് കെട്ടാറുള്ളത് ദൃശ്യ ശ്രവ്യ മാധ്യമങ്ങളിൽ വിശേഷിച്ച് സിനിമ,
- March 6, 2025
- 10 Min Read