വാർത്താ തലക്കെട്ടുകൾ നോട്ടീസിന്റെ തലവാചകങ്ങൾ പോലെ ആയിരുന്ന കാലം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ 1960കൾ വരെ മലയാള പത്രങ്ങളിലെ വാർത്താ തലക്കെട്ടുകൾ നോട്ടീസ് തലക്കെട്ടുകളും പ്രസ്താവനകളും മാത്രമായിരുന്നു. അതുപോലെ പത്രത്തിൽ അച്ചടിച്ചു വന്നിരുന്ന ചിത്രങ്ങൾ ഗ്രൂപ് ഫോട്ടോകൾ മാത്രമായിരുന്നു. 1957ന് ശേഷമാണ് ഇന്നത്തെ അർത്ഥത്തിലുള്ള വാർത്താ ചിത്രം ഒരു മലയാള പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് കാണുന്ന രൂപത്തിലേക്ക് മലയാള പത്രങ്ങളെ എത്തിച്ചത് ടാർസി വിറ്റാച്ചി എന്ന ശ്രീലങ്കൻ പത്രപ്രവർത്തകന്റെ ഇടപെടലുകളായിരുന്നു. അതിന്റെ നാൾ വഴികളാണ് തോമസ് ജേക്കബ് ഈ ലക്കം കഥയാട്ടത്തിൽ ഓർത്തെടുക്കുന്നത്. കൂടെ നെഹ്രുവിന്റെ മരണം പത്രങ്ങൾ റിപ്പോർട്ട് ചെയ്ത രീതിയും. കാണുക കഥയാട്ടം.
Latest Posts
വികസന സംവാദവും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആന്തരിക ദൗർബല്യങ്ങളും
Breaking the mould എന്ന പുസ്തകത്തിൻ്റെ വായന ഭാഗം-2 “The universe is made of stories; not
- March 28, 2025
- 10 Min Read
ആസ്ട്രൊലാബും ജിയോമതിയും ഇല്ലാത്ത ഖാദി ഹൗസിലെ ശവ്വാൽ പിറവി
മഖ്ദൂമിൻ്റെ പടാപ്പുറത്തും ഖാദി ഹൗസുകളിലും സ്റ്റെല്ലാർ ഒബ്സർവേറ്ററിയും ഗണിതജ്ഞരുമില്ലാതെ ചന്ദ്രമാസം പിറക്കുമ്പോൾ കോപർനിക്കസിനെ അമ്പരപ്പിച്ച മറിയം ഇജ്ലിയയും സർഖാവിയും പുനർവായിക്കപ്പെടുന്ന
- March 27, 2025
- 10 Min Read
മണ്‍ചുറ്റിക കൊണ്ട് തകര്‍ക്കാനാവുമോ ഇരുമ്പു കൂടത്തെ?
Breaking the Mould: Reimagining India’s Economic Future എന്ന പുസ്തകത്തിന്റെ വായന – ഭാഗം- 01 മുന്‍
- March 27, 2025
- 10 Min Read
लोकतंत्र को बचाने के लिए: एक व्यापक,
स्वीडन स्थित वी डेम (जो सरकारों की गुणवत्ता का अध्ययन करने वाला संस्थान है) रिपोर्ट
- March 27, 2025
- 10 Min Read
Pushkarakshan