കേരളത്തിൽ നിന്ന് ദൽഹിയിലെത്തി അവിടെ പത്ര പ്രവർത്തന മേഖലയിലെ മുടി ചൂടാ മന്നന്മാരായി മാറിയ മൂന്നു പേരെയാണ് കഥയാട്ടത്തിൽ ഇക്കുറി തോമസ് ജേക്കബ് അനുസ്മരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ പത്രത്തിൽ പ്രവർത്തിച്ച ശേഷം സ്വതന്ത്ര ഇടതുപക്ഷ ആശയങ്ങളിലൂന്നി സ്വന്തം പത്ര സാമ്രാജ്യം പടുത്തുയർത്തിയ എടത്തട്ട നാരായണൻ ഇന്നും ഇന്ത്യൻ പത്ര പ്രവർത്തന ലോകം കണ്ട വിസ്മയങ്ങളിലൊന്നാണ്. അതു പോലെ എഴുത്തിന്റെ മാന്ത്രികതയിലൂടെ വാർത്തകൾക്ക് അധിക മാനം നൽകിയ ആളാണ് ടി വി ആർ ഷേണായി. കേരള അംബാസിഡർ ആവുന്നതിൽ അഭിമാനിക്കുകയും എല്ലാ വാർത്തകളും അശ്വമുഖത്തു നിന്ന് തന്നെ കണ്ടെടുക്കുകയുo ചെയ്തു, വി കെ മാധവൻ കുട്ടി. ഈ മൂന്നു വ്യക്തിത്വങ്ങളെയും അടുത്തറിയാൻ കാണുക, കഥയാട്ടം.
Latest Posts
Save Honour, Self-Respect of Armed Forces: Former
Close to a hundred citizens have written to President Draupadi Murmu in her capacity as
- May 31, 2025
- 10 Min Read
मैंने अपने किरदारों के साथ न्याय किया
बुकर पुरस्कार विजेता बानू मुश्ताक ने अपनी प्रशंसित कृति “हार्ट लैंप” के साथ भारतीय साहित्य
- May 31, 2025
- 10 Min Read
सरकारी स्कूलों में रामायण और वैदिक कार्यशालाओं
“किसी भी शैक्षणिक संस्थान में धार्मिक शिक्षा प्रदान नहीं की जाएगी, जो पूरी तरह से
- May 30, 2025
- 10 Min Read
लफ्ज़ों के पीछे की दुनिया: बुकर पुरस्कार
बानू मुश्ताक की हार्ट लैंप को अंतर्राष्ट्रीय बुकर पुरस्कार मिलना कन्नड़ साहित्य के लिए एक
- May 30, 2025
- 10 Min Read