1975 ജൂൺ 25ന് രാജ്യം ഉണർന്നത് അടിയന്തരാവസ്ഥയിലേക്കാണ്. പൗരാവകാശങ്ങളില്ലാത്ത, സ്വതന്ത്ര മാധ്യമ പ്രവർത്തനമില്ലാത്ത, ഭരണകൂടത്തിന് എന്തും ചെയ്യാൻ അനുവാദമുള്ള ദിനങ്ങളിലേക്ക്. അമ്പതാണ്ട് മുമ്പത്തെ ആ പ്രഭാതം ഓർക്കുകയാണ് സീനിയർ ജേർണലിസ്റ്റ് എ.ജെ ഫിലിപ്പ്.
1975 ജൂൺ 25ന് രാജ്യം ഉണർന്നത് അടിയന്തരാവസ്ഥയിലേക്കാണ്. പൗരാവകാശങ്ങളില്ലാത്ത, സ്വതന്ത്ര മാധ്യമ പ്രവർത്തനമില്ലാത്ത, ഭരണകൂടത്തിന് എന്തും ചെയ്യാൻ അനുവാദമുള്ള ദിനങ്ങളിലേക്ക്.
മാറുന്ന ദളിത് രാഷ്ട്രീയത്തെപ്പറ്റിയും, അസഹിഷ്ണുത പുകയുന്ന കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തെപ്പറ്റിയും പ്രമുഖ ദളിത് സൈദ്ധാന്തികനും, എഴുത്തുകാരനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു.