उरुग्वे के पीपुल्स प्रेसिडेंट पेपे मुजिका का 89 वर्ष की आयु में निधन
हालाँकि जोस मुजिका चुनावी राजनीति से हट गए, लेकिन वे लोकप्रिय भागीदारी आंदोलन के जमीनी स्तर के काम में सक्रिय रहे, और अपने जीवन के
हालाँकि जोस मुजिका चुनावी राजनीति से हट गए, लेकिन वे लोकप्रिय भागीदारी आंदोलन के जमीनी स्तर के काम में सक्रिय रहे, और अपने जीवन के
Although Jose Mujica withdrew from electoral politics, he remained active in the grassroots work of the Popular Participation Movement, continuing to serve as a prominent
MGS—the three-letter name of a towering figure—was, for me, a dream-come-true friend, philosopher, and guide. He was a teacher markedly different from my other, more
മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന അടുത്ത സൗഹൃദത്തിന്റെയും അതിലും ഏറെ ദശാബ്ദങ്ങൾ നീണ്ട രാഷ്ട്രീയ പത്രപ്രവർത്തക നിരീക്ഷണത്തിന്റെയും അനുഭവങ്ങൾ നിറഞ്ഞുനിന്നതായിരുന്നു മുൻ കേന്ദ്ര മന്ത്രി കെ.വി തോമസും മൺമറഞ്ഞ പ്രശസ്ത പത്രപ്രവർത്തകൻ ടി.വി.ആർ ഷേണായിയും തമ്മിൽ
അദ്ധ്യാപികയെന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലും വിജയനെന്ന വ്യക്തിയേയും വിജയൻ്റെ എഴുത്തിനേയും അടയാളപ്പെടുത്തിക്കൊണ്ട് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് തസ്രാക്കിലെ ഒ.വി വിജയൻ സ്മാരകത്തിൽ നടത്തിയ പ്രഭാഷണം.
ആഗോളരാഷട്രീയം പ്രാദേശികപത്രങ്ങളുടെ പോലും തലക്കെട്ടാവുന്ന കാലത്ത്, ഒ.വി വിജയനെന്ന ധിഷണാശാലിയായ കാർട്ടൂണിസ്റ്റിൻ്റെ അഭാവം എടുത്തുപറയുകയാണ് കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി. ലോകരാഷ്ട്രീയത്തെ നിശിതമായി നോക്കിക്കണ്ട വിജയൻ്റെ കാലാതീതമായ കാർട്ടൂണുകളിലൂടെ ഇന്ത്യയിലെ ഇന്നത്തെ ഏറ്റവും മൂർച്ചയുള്ള പൊളിറ്റിക്കൽ
മലയാള നോവലിനെ ഖസാക്കിൻ്റെ ഇതിഹാസത്തിന് മുൻപും പിൻപും എന്ന് വിഭജിക്കാൻ കാരണക്കാരനായ, ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള അതിരുകൾ മായ്ച്ചു കളഞ്ഞ ഭാഷാ കലാകാരനെയോ, ആക്ഷേപ ഹാസ്യത്തെ രാഷ്ട്രീയ പ്രവചനമാക്കിയ ധർമ്മപുരാണത്തിൻ്റെ രചയിതാവിനെയോ, ഗുരുസാഗരത്തിലെ ആദ്ധ്യാത്മിക
കേരളീയ പൗരസമൂഹത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയ എഴുത്തുകാരനായിരുന്നു ഒ.വി വിജയനെന്ന് പ്രമുഖ സാംസ്ക്കാരിക നിരീക്ഷകനായ എൻ.ഇ സുധീർ. ഒരു കാലഘട്ടത്തിലെ ഇന്ത്യൻ രാഷ്ട്രീയം ഒരു സാധാരണക്കാരന് മനസ്സിലാക്കാൻ ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ പംക്തി പോലെ

Some leaders command with authority; others inspire with presence. Deepayan Chatterjee belonged to the latter category. He didn’t raise his voice, he didn’t need to.
എൺപതുകളുടെ തുടക്കത്തിൽ, കോളേജ് പഠനകാലത്തു തന്നെ അപ്പുക്കുട്ടൻ മാഷുടെ മനോഹരമായ പ്രഭാഷണങ്ങൾ ആവേശം കൊള്ളിച്ചിട്ടുണ്ടെങ്കിലും അദ്ദേഹവുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് 1989ൽ ഞാൻ ദേശാഭിമാനിയുടെ കാസർകോട് ലേഖകനായതോടെയാണ്. എനിക്ക് ഏറെ ആത്മബന്ധമുള്ള എഴുത്തുകാരൻ പി.വി.കെ
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.