ജമ്മു-കാശ്മീരിലെ ഭീകരവാദത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മൃഗീയമായ ടൂറിസ്റ്റ് കൂട്ടക്കൊലയാണ് കഴിഞ്ഞ ദിവസം പഹൽഗാമിൽ കണ്ടത്. ഭീകരവാദികളുടെ ആക്രമണ രീതികൾ ഈ ബീബത്സമായ പുതിയ ഒരു മാർഗ്ഗം സ്വീകരിക്കുന്നതും ഈ കൂട്ടക്കൊല അടയാളപ്പെടുത്തുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഒരു തീവ്രവാദ സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല. എങ്കിലും കാശ്മീരിലെ തീവ്രവാദത്തിന്റെ രീതികളെ പറ്റിയും തീവ്രവാദത്തെ നേരിടാനുള്ള സർക്കാർ സംവിധാനത്തിന്റെയും അപര്യാപ്തതകളെ സംബന്ധിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട് ഈ കൊടിയ ആക്രമണം. ഇതിൻ്റെ വ്യത്യസ്ത വശങ്ങൾ മുതിർന്ന മാധ്യമപ്രവർത്തകനായ എ.ജെ ഫിലിപ്പുമായി ചർച്ചചെയ്യുകയാണ് രാജീവ് ശങ്കരൻ.
Latest Posts
അടിയന്തരാവസ്ഥ അന്നും ഇന്നും…
1975 ജൂൺ 25ന് രാജ്യം ഉണർന്നത് അടിയന്തരാവസ്ഥയിലേക്കാണ്. പൗരാവകാശങ്ങളില്ലാത്ത, സ്വതന്ത്ര മാധ്യമ പ്രവർത്തനമില്ലാത്ത, ഭരണകൂടത്തിന് എന്തും ചെയ്യാൻ അനുവാദമുള്ള ദിനങ്ങളിലേക്ക്.
- June 25, 2025
- 10 Min Read
भारत के औपचारिक ‘आपातकाल’ की 50वीं वर्षगांठ
हिंदुत्व गुरुकुल (विश्वविद्यालय) के रूप में राष्ट्रीय स्वयंसेवक संघ (आरएसएस) अपने कार्यकर्ताओं को झूठ बोलने
- June 25, 2025
- 10 Min Read
On the 50th Anniversary of India’s Formal
The Rashtriya Swayamsevak Sangh (RSS), as a Hindutva Gurukul (university) specialises in training cadres in
- June 24, 2025
- 10 Min Read
The Era of SUV Politics and the
How Money and Missing Opposition are Rewriting the Rules of Democracy “The District President
- June 24, 2025
- 10 Min Read