A Unique Multilingual Media Platform

Cinema

Articles

A Ponniyin Selvan Behind the Camera

The breathtaking journey of cinematographer Ravivarman from Moore Market to the high pedestal of the film world in a Mercedes-Benz. A 12-year-old orphan boy from

Articles

കുടയുണ്ടായിട്ടും നനയുന്ന ചില മനുഷ്യർ!

പന്ത്രണ്ടാം വയസ്സിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു ബാലൻ തഞ്ചാവൂരിലെ പൊയ്യുണ്ടാർകുടിക്കാട് എന്ന ഗ്രാമത്തിൽ നിന്നും ഏഴാം ക്ലാസിൽ പഠനമവസാനിപ്പിച്ച് ചെന്നൈയിലേക്ക് വണ്ടി കയറിയപ്പോൾ എത്തിപ്പെട്ടത് മോഷണക്കേസ് കുറ്റമാരോപിക്കപ്പെട്ട് ഒരു ജുവനൈൽഹോമിൽ. സംശയത്തിൻ്റെ പേരിൽ

Articles

ഗൊദാർദിലേക്കുള്ള ഞങ്ങളുടെ വഴികള്‍

“ സത്യനന്തരിച്ചുപോയ്, പത്രജല്പനമിത് സത്യമെന്നോതാനെന്തോ എൻ മനം മടിക്കുന്നു ; ഇന്ദ്രനു കാള്‍ ഷീറ്റെങ്ങാം നൽകിയിട്ടുണ്ടാം, അങ്ങൊരു ഇന്ദ്രാണി മേക്കപ്പിട്ടു കാത്തുകാത്തിരിപ്പുണ്ടാം”!     ( പ്രശസ്ത നടനായിരുന്ന സത്യൻ അന്തരിച്ചപ്പോള്‍ പ്രേംജി എഴുതിയ കവിതയിൽ നിന്ന് ) 1977 ലാണ്

Articles

24 ഫ്രെയിമിലെ സത്യനിർമ്മിതികൾ

രാഷ്ട്രീയം പറയാനാണ് താൻ സിനിമയെടുക്കുന്നതെന്ന് പ്രസ്താവിച്ച ചലച്ചിത്രകാരനാണ് ഴാങ് ലുക് ഗൊദാര്‍ദ്. ഇരുപത്തിയഞ്ചാം വയസ്സിൽ ആരംഭിച്ച സിനിമാനിർമ്മാണം തൊണ്ണൂറാം വയസ്സുവരെ തുടർന്നുവെന്നത് സിനിമ എന്ന മാധ്യമത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും ആവേശവുമാണ് കാണിക്കുന്നത്. 16 എം.എം.

Articles

അദിയൂ, ഗൊദാർദ്

ഇന്ത്യൻ പുരാണ സങ്കൽപ്പത്തിൽ പറഞ്ഞാൽ, സിനിമയുടെ ശിവനായിരുന്നു ഴാങ് ലുക് ഗൊദാർദ്. സംഹാരമൂർത്തി. സിനിമയുടെ 127 വർഷത്തെ ചരിത്രത്തിൽ ഗൊദാർദിനെ പോലെ, ഒരേ സമയം വാഴ്ത്തപ്പെട്ട, ഒരേ സമയം ഇകഴ്ത്തപ്പെട്ട മറ്റൊരു സംവിധായകനുണ്ടാവില്ല. അതിനു

Cinema

ഗൊദാർദ് സിനിമകളിലെ കാർട്ടൂൺ: വിഖ്യാത കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി ഓർക്കുന്നു

കാർട്ടൂണുകളുമായി സൗഹൃദം സ്ഥാപിക്കുകയും, കാർട്ടൂണിന്റെ വിഗ്രഹഭഞ്ജന സ്വഭാവത്തെ തന്റെ സിനിമയിൽ സ്വാംശീകരിക്കുകയും ചെയ്ത സംവിധായകനായിരുന്നു ഗൊദാർദെന്ന് വിഖ്യാത കാർട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി പറയുന്നു. സമൂഹത്തിലെ ഉച്ചനീചത്വങ്ങളോടെന്ന പോലെ കലയിലെ ഉച്ചനീചത്വങ്ങളോടും അങ്ങനെ ഗൊദാർദിന്റെ സിനിമകൾ

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.