അടിയന്തരാവസ്ഥ കാലത്ത് പത്രപ്രവർത്തനം നേരിട്ട വെല്ലുവിളികളാണ് കഥയാട്ടത്തിൽ തോമസ് ജേക്കബ് ഓർത്തെടുക്കുന്നത്. സെൻസറുടെ അനുമതിക്കായി കാത്ത് നിന്ന ഇന്ത്യൻ എക്സ്പ്രസിന് പല ദിവസവും പത്രം ഇറക്കാൻ കഴിഞ്ഞില്ല. സെൻസറുടെ ഇടപെടൽ ഇല്ലാതാക്കാൻ മനോരമ വെട്ടുകിളിയെയും ഈനാം പേച്ചിയെയും താരമാക്കിയതും അത് പിന്നീട് അപവാദമായതും ഇവിടെ വിശദീകരിക്കുന്നു. അടിയന്തരാവസ്ഥയുടെ നാല്പത്തെട്ടാം വാർഷികം ജൂൺ 25 നു കടന്നുവരുമ്പോൾ ഈ ഓർത്തെടുക്കലുകൾക്കു സവിശേഷ പ്രസക്തിയുണ്ട്. സായാഹ്ന എഡിഷനുകൾ മാത്രമായിരുന്ന മലയാള പത്രങ്ങൾ പ്രഭാത പത്രങ്ങളായതിന്റെ ചരിത്രവും കൂടിയുണ്ട് ഈ ലക്കം കഥയാട്ടത്തിൽ.
Latest Posts
Allahabad Nagarik Samaj Marks Unemployment, Price Rise
Allahabad Nagarik Samaj (ANS) is a collective of people from different strata of society, which
- May 18, 2024
- 10 Min Read
ഛത്തിസ്ഗഢിൽ ബി.ജെ.പിക്ക് എളുപ്പമല്ല
2004 മുതലിങ്ങോട്ട് ബി.ജെ.പി വലിയ വിജയങ്ങൾ നേടിയ സംസ്ഥാനം. കോൺഗ്രസിന് ആകെയുള്ളത് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം മാത്രം. 2024ൽ
- May 17, 2024
- 10 Min Read
एक असाधारण राजनयिक और लोक सेवक विजया
मनु भगवान द्वारा लिखित पुस्तक “विजया लक्ष्मी पंडित: एक जीवनी” में विजया लक्ष्मी पंडित के
- May 17, 2024
- 10 Min Read
A Worthy Life-Record of Vijaya Lakshmi Pandit,
BOOK REVIEW of “VIJAYA LAKSHMI PANDIT: A BIOGRAPHY” by MANU BHAGAVAN; PENGUIN ALLEN LANE ;2023;
- May 16, 2024
- 10 Min Read