
ഇന്ത്യയെ കാത്തിരിക്കുന്നത് കാലാവസ്ഥാ ദുരിതങ്ങൾ
ഐക്യരാഷ്ട്ര സഭയുടെ 27 ആം വാർഷിക കാലാവസ്ഥാ സമ്മേളനം, ദി കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) 27, ഈജിപ്തിലെ ചെങ്കടൽ തീരത്തെ ഷരം എൽ ഷെയ്ഖ് പട്ടണത്തിൽ കഴിഞ്ഞ ദിവസം സമാപിച്ചു. കാലാവസ്ഥ മാറ്റത്തെക്കുറിച്ച്

ഐക്യരാഷ്ട്ര സഭയുടെ 27 ആം വാർഷിക കാലാവസ്ഥാ സമ്മേളനം, ദി കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) 27, ഈജിപ്തിലെ ചെങ്കടൽ തീരത്തെ ഷരം എൽ ഷെയ്ഖ് പട്ടണത്തിൽ കഴിഞ്ഞ ദിവസം സമാപിച്ചു. കാലാവസ്ഥ മാറ്റത്തെക്കുറിച്ച്

Great expectations “It was the best of times, it was the worst of times, it was the age of wisdom, it was the age of

ഐക്യരാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യ, രാജ്യത്തിന്റെ ദീർഘ കാലത്തേക്കുള്ള, കാർബൺ വികിരണം കുറക്കാനുള്ള വികസന സമീപന രേഖ (India’s Long Term Low-Carbon Development Strategy) സമർപ്പിച്ചിരിക്കുകയാണ്. ഇന്ത്യ ഗവണ്മെന്റിന്റെ പരിസ്ഥിതി-വന-കാലാവസ്ഥാ

ആണവോർജ്ജത്തെ ഹരിതോർജ്ജം എന്ന് പേരിട്ടു വിളിച്ചും, എല്ലാ പച്ചപ്പിനേയും കാട് എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയും കാലാവസ്ഥാ പ്രതിജ്ഞകൾ നിറവേറ്റി എന്ന് കാണിക്കാനും, അങ്ങനെ ലോകത്തിന്റെ കണ്ണിൽ പൊടിയിടാനുമാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഈജിപ്തിൽ നടക്കുന്ന കാലാവസ്ഥാ

നവംബർ 6 ന് ഈജിപ്തിലെ ഷരം എൽ ഷെയ്‌ഖിലാരംഭിച്ച ലോക കാലാവസ്ഥാ സമ്മേളനം തുടരുമ്പോൾ, സമ്മേളനത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട പ്രഖ്യാപനം വന്നിരിക്കുന്നു. കോർപ്പറേറ്റ് ഭീമന്മാർ അവർ നടത്തുന്ന കാർബൺ വികിരണത്തിനു പ്രതിവിധിയായി കാലാവസ്ഥാ മാറ്റം

സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് പുറത്തിറക്കിയ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഐക്യരാഷ്ട്ര സഭയുടെ 27 ആം വാർഷിക കാലാവസ്ഥാ സമ്മേളനം, ദി കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) 27, ഈജിപ്തിലെ ചെങ്കടൽ തീരത്തെ

ആഗോളതാപനിലയിലെ വർദ്ധനവ് കാലാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രതീക്ഷിച്ചതിലും ഗുരുതരമാവുകയാണ്. ആഴ്ചകൾക്ക് മുൻപ് ആർട്ടിക്കിലും അന്റാർട്ടിക്കിലും ഒരേസമയം എത്തിയ ഉഷ്‌ണതരംഗം ഗവേഷക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. ഉഷ്‌ണതരംഗത്തിന്റെ ഫലമായി അവിടങ്ങളിൽ താപനില സാധാരണയിലും 47°

ഏപ്രിൽ 22, ലോക ഭൗമദിനം. ഈ ദിനം ഒരു ഓർമ്മപ്പെടുത്തലാണ്, ആവാസയോഗ്യമല്ലാതായാൽ ഭൂമിക്കല്ല, മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും തന്നെയാണ് നഷ്ടം എന്ന മുന്നറിയിപ്പ്.

“ഒരു സമൂഹമോ, ഒരു രാഷ്ട്രമോ, അല്ലെങ്കിൽ നിലനിൽക്കുന്ന എല്ലാ സമൂഹങ്ങളെയും ഒരുമിച്ച് എടുത്താൽ പോലും, അവരാരും ഭൂമിയുടെ ഉടമസ്ഥരല്ല. അവർ അതിനെ അനുഭവിക്കുന്നവരും അതിൻ്റെ ഗുണഭോക്താക്കളും മാത്രമാണ്, അത് കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിൽ വരും

“യുദ്ധം, അക്രമം, സംഘർഷം, പീഡനം എന്നിവയിൽ നിന്ന് രക്ഷനേടാൻ പലായനം ചെയ്യുകയും മറ്റൊരു ദേശത്ത് സുരക്ഷിതത്വം കണ്ടെത്തുന്നതിനായി ഒരു അന്താരാഷ്ട്ര അതിർത്തി കടക്കുകയും ചെയ്തവർ” എന്നാണ് യുഎൻ അഭയാർത്ഥി ഏജൻസി അഭയാർത്ഥികളെ നിർവചിക്കുന്നത്. 1951
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.