
മരമാകണം, പുതിയ മതം
കേരളം ഉഷ്ണത്തിൽ വേവുകയാണ്. നഗരങ്ങളിൽ കണ്ടു വരുന്ന ഹീറ്റ് ഐലൻഡ് എഫെക്റ്റ് എന്ന് വിളിക്കുന്ന ഉഗ്ര താപനം മൊത്തത്തിൽ നഗരമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ എല്ലായിടത്തും ഒരുപോലെ അനുഭവപ്പെടുന്നു. ആഗോളതാപനം, എൽ നിനോ എന്ന, ഈ

കേരളം ഉഷ്ണത്തിൽ വേവുകയാണ്. നഗരങ്ങളിൽ കണ്ടു വരുന്ന ഹീറ്റ് ഐലൻഡ് എഫെക്റ്റ് എന്ന് വിളിക്കുന്ന ഉഗ്ര താപനം മൊത്തത്തിൽ നഗരമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ എല്ലായിടത്തും ഒരുപോലെ അനുഭവപ്പെടുന്നു. ആഗോളതാപനം, എൽ നിനോ എന്ന, ഈ

പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽ നിനോ എന്ന പ്രതിഭാസം ഉണ്ടാക്കുന്ന വരൾച്ചയെ കേരളവും, ഇന്ത്യയും നേരിടാൻ പോവുകയാണെന്ന് ഏതാണ്ട് ഉറപ്പായി. 2015-16 കാലത്ത് കേരളം നേരിട്ട നൂറ്റാണ്ടിലെ തന്നെ വലിയ വരൾച്ച ഇതേ പ്രതിഭാസത്തിന്റെ

കൊച്ചിയിലെ വ്യവസായ മേഖലയായ ഏലൂർ – എടയാറിൽ പല വ്യവസായസ്ഥാപനങ്ങളും പുറംതള്ളുന്ന മാലിന്യത്തിന്റെ അളവ് അനുവദനീയമായതിനും കോടിക്കണക്കിന് മടങ്ങാണെന്ന് ഏറ്റവും പുതിയ പരിശോധന റിപ്പോർട്ട്. എടയാറിൽ CSIR – NIIST (National Institute for

കൊച്ചിയുടെ ആകാശം കഴിഞ്ഞ കുറേ കാലങ്ങളായി വായുമലിനീകരണം കൊണ്ട് പൊറുതിമുട്ടുകയാണ്. നഗരത്തിലെ വായുമലിനീകരണത്തിന്റെ കാരണങ്ങളും അതിനുള്ള പരിഹാരങ്ങളും പരിശോധിക്കുകയാണ് ഈ ചർച്ചയിൽ ദി ഐഡം. കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, പരിസ്ഥിതി ശാസ്ത്രജ്ഞനും

ലോകത്തിൽ അന്തരീക്ഷമാലിന്യം ഏറ്റവും കൂടുതലുള്ള നഗരങ്ങളിൽ ലാഹോറിന് പിന്നിൽ മുംബൈ രണ്ടാമതെത്തിയതാണ് ഏറ്റവും ഒടുവിലത്തെ വാർത്ത. (ജനുവരി 29 നും ഫെബ്രുവരി 8 നും ഇടയിലുള്ള ഡാറ്റ പ്രകാരം സ്വിസ് എയർ ട്രാക്കിങ് ഇൻഡ്ക്സായ ഐക്യു എയർ

ആഗോളതാപനവും കാലാവസ്ഥാ മാറ്റവും മനുഷ്യരാശിയുടെ നിലനിൽപ്പിനെ വെല്ലുവിളിക്കുമ്പോൾ ചെറുപ്പക്കാർ, പ്രത്യേകിച്ചും പെൺകുട്ടികൾ, ഈ പ്രശ്നത്തെ എങ്ങനെ നോക്കിക്കാണുന്നു? ഈ ഗുരുതരമായ സ്ഥിതിയിലേക്ക് ഭൂമിയെ എത്തിച്ച മുതിർന്ന തലമുറക്കാരോടുള്ള നിശിതമായ വിമർശനവും, ഒപ്പം കുറച്ചേറെ അശുഭാപ്തിവിശ്വാസവും,

ഐക്യരാഷ്ട്ര സഭയുടെ 27 ആം വാർഷിക കാലാവസ്ഥാ സമ്മേളനം, ദി കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) 27, ഈജിപ്തിലെ ചെങ്കടൽ തീരത്തെ ഷരം എൽ ഷെയ്ഖ് പട്ടണത്തിൽ കഴിഞ്ഞ ദിവസം സമാപിച്ചു. കാലാവസ്ഥ മാറ്റത്തെക്കുറിച്ച്

Great expectations “It was the best of times, it was the worst of times, it was the age of wisdom, it was the age of

ഐക്യരാഷ്ട്ര സഭയുടെ ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യ, രാജ്യത്തിന്റെ ദീർഘ കാലത്തേക്കുള്ള, കാർബൺ വികിരണം കുറക്കാനുള്ള വികസന സമീപന രേഖ (India’s Long Term Low-Carbon Development Strategy) സമർപ്പിച്ചിരിക്കുകയാണ്. ഇന്ത്യ ഗവണ്മെന്റിന്റെ പരിസ്ഥിതി-വന-കാലാവസ്ഥാ

ആണവോർജ്ജത്തെ ഹരിതോർജ്ജം എന്ന് പേരിട്ടു വിളിച്ചും, എല്ലാ പച്ചപ്പിനേയും കാട് എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിയും കാലാവസ്ഥാ പ്രതിജ്ഞകൾ നിറവേറ്റി എന്ന് കാണിക്കാനും, അങ്ങനെ ലോകത്തിന്റെ കണ്ണിൽ പൊടിയിടാനുമാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഈജിപ്തിൽ നടക്കുന്ന കാലാവസ്ഥാ
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.