A Unique Multilingual Media Platform

International

Articles

ഓർമ്മയുടെ കാവലാൾ

ഗബ്രിയേൽ ഗാർസിയ മാർകേസ് കഴിഞ്ഞാൽ, നമ്മൾ മലയാളികളെ കഴിഞ്ഞ നാലുപതിറ്റാണ്ടുകളിൽ ഏറ്റവുമേറെ വശീകരിച്ച എഴുത്തുകാരൻ മിലൻ കുന്ദേരയായിരിക്കണം. കുന്ദേരയുടെ ചിരിയുടെയും മറവിയുടെയും പുസ്തകം എന്ന നോവലിലെ ഒന്നാം ഭാഗത്തിലെ രണ്ടാം ഖണ്ഡം തുടങ്ങുന്ന വാക്യമായിരിക്കണം,

Articles

മോദി സംസ്കൃതത്തിൽ സംസാരിച്ചപ്പോൾ കൈയടിച്ച് പ്രോത്സാഹിപ്പിച്ച യുഎസ് സെനറ്റിന്റെ ഭൂതദയ

എന്താണ് തിരയേണ്ടത് എന്ന വ്യക്തമായ ബോധമുണ്ടെങ്കിൽ അസത്യങ്ങളുടെ യുഗത്തിലും ടെലിവിഷൻ നിങ്ങൾക്ക് പല സത്യങ്ങളും കാണിച്ചുതരും. പരിചയസമ്പന്നയായ ഒരു കാഴ്ചക്കാരിയും റിപ്പോർട്ടറും എന്ന നിലയിൽ ഞാൻ ഭാഗ്യവതിയാണ്. യുഎസ് കോൺഗ്രസ്സിലെ മോദിയുടെ പ്രസംഗത്തെയും അതിന്

Articles

നരകത്തില്‍ രണ്ട് ഹാഫ് ടൈമുകള്‍/ ഫുട്ബാളിലെ അപരയാഥാര്‍ത്ഥ്യങ്ങള്‍

പ്രസിദ്ധ ഹങ്കേറിയന്‍ ചലച്ചിത്രകാരനായ സോള്‍ടാന്‍ ഫാബ്രിയുടെ ‘ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍’ (നരകത്തില്‍ രണ്ട് ഹാഫ് ടൈമുകള്‍/1961), ഫുട്ബാളും സ്വാതന്ത്ര്യ വാഞ്ഛയും ഫാസിസവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ത്രസിപ്പിക്കുന്ന ഒരാഖ്യാനമാണ്. ഇത്തരം അപരയാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം

Articles

சொந்தக் குழந்தைகளையே புரட்சிகள் விழுங்கும்: மற்றுமொரு சாட்சியமாகும் ஈரான்

ஜி.பி.ராமச்சந்திரனின் அசல் மலையாளக் கட்டுரை. அலிடா ஷாஹித்தின் ஆங்கில மொழிபெயர்ப்பு. ராஜசங்கீதன் தமிழில் மொழிபெயர்த்துள்ளார் ‘புரட்சி அதன் குழந்தைகளை விழுங்கும்’ என்ற பிரபலமான சொற்றொடர் நவீனத்தையும் அதன் விழுமியங்களையும் வரையறுத்த பிரஞ்சு புரட்சிக்கு பிறகு

Articles

ഇറാനിയന്‍ സ്ത്രീയുടെ വസ്ത്രജീവിതങ്ങള്‍

വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തന്നെ കൊന്നുതിന്നുമെന്ന് പറയാറുണ്ട്. ആധുനിക ലോകത്തെ നിര്‍ണയിച്ച ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് ഈ കാര്യം ഒരു സാമാന്യവസ്തുതയായി പ്രചരിച്ചതും യാഥാര്‍ത്ഥ്യമായി സാധൂകരിക്കപ്പെട്ടതും. 1979ലെ വിപ്ലവത്തിനു ശേഷമുള്ള ഇറാനിലും സംഭവിയ്ക്കുന്നത് മറ്റൊന്നല്ല.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.