
വടകരയിലെ അടിയൊഴുക്ക്
പ്രതികൂല ഘടകങ്ങളില്ലാത്ത സ്ഥാനാർത്ഥികൾ. ശക്തമായ രാഷ്ട്രീയ മത്സരവും. ദി ഐഡം-രിസാല അപ്‌ഡേറ്റ് തിരഞ്ഞെടുപ്പ് വിശകലന പരിപാടിയായ ‘ഇരുപതിലെത്ര’യിൽ വടകര. കാണുക, വടകരയിലെ അടിയൊഴുക്ക്.

പ്രതികൂല ഘടകങ്ങളില്ലാത്ത സ്ഥാനാർത്ഥികൾ. ശക്തമായ രാഷ്ട്രീയ മത്സരവും. ദി ഐഡം-രിസാല അപ്‌ഡേറ്റ് തിരഞ്ഞെടുപ്പ് വിശകലന പരിപാടിയായ ‘ഇരുപതിലെത്ര’യിൽ വടകര. കാണുക, വടകരയിലെ അടിയൊഴുക്ക്.

ദേശീയ രാഷ്ട്രീയത്തേക്കാൾ പ്രാദേശിക പ്രശ്‌നങ്ങളാണ് മുഖ്യ വിഷയം. പ്രതിരോധം തീർക്കാനും വിശദീകരിക്കാനും വിയർപ്പൊഴുക്കുകയാണ് എൽ ഡി എഫും യു ഡി എഫും. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് അവലോകനത്തിൽ ഇടുക്കി.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ തീപാറുന്ന മത്സരമാണ്. സ്ഥാനാർത്ഥികളുടെ വലുപ്പത്തിനൊപ്പം ഫലം നിർണയിക്കുന്ന മറ്റ് ഘടകങ്ങൾ എന്തൊക്കെ? ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര. കാണുക; കറുത്ത

സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ പുറത്താക്കുമ്പോൾ ചാൻസലർ നടപ്പാക്കുന്ന രാഷ്ട്രീയ അജണ്ട വേണ്ടവിധത്തിൽ ജനങ്ങളിലേക്ക് എത്തുന്നില്ല. ഇക്കാര്യത്തിൽ മാധ്യമങ്ങളെടുക്കുന്ന നിലപാട് ബോധപൂർവമാണ്. സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായിരുന്ന എം വി നാരായണനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

2019ലെ അട്ടിമറി വിജയം നിലനിർത്താനാണ് യു.ഡി.എഫ് ശ്രമം. തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും. രിസാല അപ്‌ഡേറ്റും ദി ഐഡവും ചേർന്നുള്ള തെരഞ്ഞെടുപ്പ് വിശകലന പരിപാടി ‘ഇരുപതിലെത്ര’യിൽ ആലത്തൂർ. കാണുക, ആരെ തോൽപ്പിക്കും ആലത്തൂർ.

നിയമനപ്രക്രിയയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ 11 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. സാങ്കേതികതയ്ക്കപ്പുറത്തുള്ള രാഷ്ട്രീയമാനം ഇതിനുണ്ട്. നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും. അതേക്കുറിച്ച് സംസാരിക്കുകയാണ് കാലടി

ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു പോരുന്ന ഒരു നർത്തകി എന്ന നിലയ്ക്കും ആദ്യകാല മലയാള സിനിമ തൊട്ട് ഇന്ന് വരെയുള്ള സിനിമാ നൃത്ത പ്രതിനിധാനങ്ങളുടെ ചരിത്രത്തെ കുറിച്ച് ഒരു പുസ്തകം എഴുതുന്ന ഗവേഷക എന്ന

അടിയന്തരാവസ്ഥയിലെ അധികാര കേന്ദ്രീകരണത്തിനെതിരെ വരകളിലൂടെ പോരാടിയ കലാകാരനാണ് അബു എബ്രഹാം എന്ന് പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ. എറണാകുളം ദർബാർ ഹാൾ ഗ്യാലറിയിൽ നടക്കുന്ന അബുവിന്റെ ലോകം പ്രദർശനോദ്‌ഘാടന വേദിയിലാണ് സുഭാഷ് ചന്ദ്രൻ ഇങ്ങനെ

മുതിർന്ന മാധ്യമപ്രവർത്തകനും കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി.സി ജോജോ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാവിലെയായിരുന്നു അന്ത്യം. പേട്ട എസ്.എൻ നഗറിലെ വസതിയായ ഉത്രാടത്തിൽ നിന്ന് ഭൗതിക

പ്രശസ്ത കാർട്ടൂണിസ്റ്റ് അബു അബ്രഹാമിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് എറണാകുളത്ത് ലളിത കലാ അക്കാദമി ഹാളിൽ നടക്കുന്ന അബുവിന്റെ ലോകം കാർട്ടൂൺ പ്രദർശനം ഉൽഘാടനം ചെയ്ത് പ്രൊഫ. എം.കെ സാനു നടത്തിയ പ്രഭാഷണത്തിന്റെ പൂർണ്ണ രൂപമാണിത്. കാർട്ടൂൺ
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.