
മാറ്റത്തിന്റെ കാറ്റുണ്ട് കർണാടകയിൽ
കർണാടകയിൽ 2019ലെ രാഷ്ട്രീയ സാഹചര്യമല്ല 2024ൽ. മോദി ഫാക്ടറിൽ ഇടിവുണ്ടായിരിക്കുന്നു. അവിടുത്തെ മത്സരചിത്രത്തിന്റെ സമഗ്രമായ അവലോകനം.

കർണാടകയിൽ 2019ലെ രാഷ്ട്രീയ സാഹചര്യമല്ല 2024ൽ. മോദി ഫാക്ടറിൽ ഇടിവുണ്ടായിരിക്കുന്നു. അവിടുത്തെ മത്സരചിത്രത്തിന്റെ സമഗ്രമായ അവലോകനം.

[ജനങ്ങളുടെ ജീവിതത്തെയും ഉപജീവന പ്രശ്‌നങ്ങളെയും കുറിച്ച് ആഴത്തിലുള്ള പ്രത്യേക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പംക്തിയാണിത്] ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള തിരുവള്ളൂരിലെ പാലവയലിലെ പുത്തൂർ പഞ്ചായത്തിലേക്കുള്ള യാത്രയിൽ പ്രത്യക്ഷത്തിൽ അസാധാരണമായി ഒന്നും ഉണ്ടായിരുന്നില്ല. ഇതുപോലെ

പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. ഇന്ത്യാ മുന്നണി നേതാവ് രാഹുൽ ഗാന്ധി കേരളത്തിന് പുറത്തെ സഖ്യകക്ഷിയായ സി.പി.എംൻ്റെ പി.ബി. അംഗം പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്യണമെന്ന് വാദിക്കുന്നതിലെ

ഭാഷകളും സംസ്‌ക്കാരങ്ങളും മറി കടന്ന് സിനിമകള്‍ സഞ്ചരിക്കുന്നത് ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലീഷും സിനിമകള്‍ മലയാളികള്‍ക്ക് പ്രിയമായതും ഇങ്ങിനെയാണ്. ഇപ്പോള്‍, മലയാള സിനിമയെ, അന്‍പോടെ ചേര്‍ത്തു വെക്കുകയും കൊണ്ടാടുകയുമാണ് തമിഴ് മക്കള്‍.

“Ear to the Ground”, The AIDEM’s unique series that captured and presented offbeat ground-level reports that went beyond the run-of-the-mill narratives of mainstream media is

നിയമനപ്രക്രിയയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ 11 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയത്. സാങ്കേതികതയ്ക്കപ്പുറത്തുള്ള രാഷ്ട്രീയമാനം ഇതിനുണ്ട്. നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റവും. അതേക്കുറിച്ച് സംസാരിക്കുകയാണ് കാലടി

ദി ഐഡം – രിസാല അപ്ഡേറ്റ് സംയുക്ത തിരഞ്ഞെടുപ്പ് പരിപാടികൾ ഇവിടെ തുടങ്ങുന്നു. തമിഴ്‌നാട്ടിലെ വോട്ട് യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ആഴത്തിലുള്ള അപഗ്രഥനമാണ് ഈ ആദ്യ എപ്പിസോഡ്. ഇന്ത്യ മുന്നണിക്ക് ഡി.എം.കെയുടെ ബലത്തിലുള്ള മേൽകൈ

ചെറുപ്പം മുതലേ നൃത്തം അഭ്യസിച്ചു പോരുന്ന ഒരു നർത്തകി എന്ന നിലയ്ക്കും ആദ്യകാല മലയാള സിനിമ തൊട്ട് ഇന്ന് വരെയുള്ള സിനിമാ നൃത്ത പ്രതിനിധാനങ്ങളുടെ ചരിത്രത്തെ കുറിച്ച് ഒരു പുസ്തകം എഴുതുന്ന ഗവേഷക എന്ന

Unsurprisingly, ‘Kisan Satyagraha’, a documentary on the 2020-21 farmers’ protests in Delhi, has been barred from screening at the ongoing 15th edition of Bangalore International

(തെന്നിന്ത്യൻ സംഗീത ഇതിഹാസം എം.എസ് സുബ്ബലക്ഷ്മിയുടെ ജന്മശതാബ്ദി വേളയിൽ അവരുടെ സർഗ്ഗ ജീവിതത്തെ മുൻനിർത്തി പ്രസിദ്ധ സംഗീതകാരൻ കൃഷ്ണ എഴുതിയ ലേഖനത്തിന്റെ പരിഭാഷ) ടി എം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക് അക്കാദമി നൽകിയ സംഗീത
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.