A Unique Multilingual Media Platform

YouTube

Kerala

ആറ്റിങ്ങലിൽ അട്ടിമറിയോ?

2019ൽ യു.ഡി.എഫ് പിടിച്ചെടുത്ത മണ്ഡലം. സിറ്റിംഗ് എം.എൽ.എയെ മത്സരിപ്പിച്ച് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ്. വി മുരളീധരനെ ഇറക്കി മത്സരം കൊഴുപ്പിക്കുന്നു ബി.ജെ.പി. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകനം-  ‘ഇരുപതിലെത്ര?’.

Kerala

എടുത്താൽ പൊങ്ങില്ല തൃശൂർ

തൃശൂരിൽ മത്സരം പുറമേക്ക് ത്രികോണമാണ്. പക്ഷേ, യഥാർത്ഥ മത്സരം ഇടത് – ഐക്യ മുന്നണികൾ തമ്മിൽ. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന പരിപാടി- ഇരുപതിലെത്ര?

Kerala

തിരഞ്ഞെടുപ്പ്, ജനാധിപത്യം, സാംസ്കാരം; സുനിൽ മാഷ് സംസാരിക്കുന്നു

രാജ്യം തിരഞ്ഞെടുപ്പിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ ജനാധിപത്യവും ഭരണഘടനയും ജനജീവിതവും നേരിടുന്ന വെല്ലുവിളികൾ ആഴത്തിൽ പരിശോധിക്കുകയാണ് ഡോ. സുനിൽ പി ഇളയിടം ഈ സംഭാഷണത്തിൽ. ഇന്ത്യ എന്ന സങ്കല്പം ഉരുത്തിരിഞ്ഞു വന്ന പോരാട്ട വഴികളും,

Kerala

ഷൈൻ ചെയ്യുന്നത് ഹൈബിയോ?

കോൺഗ്രസിന്റെ ഉറച്ച മണ്ഡലം. പാർട്ടി ചിഹ്നത്തിൽ സ്ഥാാർത്ഥിയെ ഇറക്കി മത്സരം ശക്തമാക്കുകയാണ് സി.പി.ഐ(എം). ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന പരിപാടി ‘ഇരുപതിലെത്ര’യിൽ എറണാകുളം.

Kerala

ആലപ്പുഴയിലെ കോൺഗ്രസ് രാജ്യസഭയിലെ ബി.ജെ.പിയോ?

ദേശീയ നേതാവിന്റെ പരിവേഷമുണ്ട് കെ.സി വേണുഗോപാലിന്. സിറ്റിംഗ് സീറ്റ് നിലനിർത്തുക എന്ന വലിയ ടാസ്‌കാണ് ഇടത് മുന്നണിക്കും എ.എം ആരിഫിനും. ത്രികോണ മത്സരമുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നു ശോഭ സുരേന്ദ്രൻ. ദി ഐഡവും രിസാല അപ്‌ഡേറ്റും

Kerala

യുഡിഎഫിന് മേൽക്കൈ, എൽ.ഡി.എഫിന് സീറ്റ് കൂടും

ഇലക്ഷൻ 2024; കേരളത്തിലെ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം എത്രത്തോളം സ്വാധീനിക്കും? കേരള സർക്കാരിന്റെ പ്രകടനം വിലയിരുത്തിയാകുമോ വോട്ട്? ദി ഐഡവും രിസാല അപ്ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് വിശകലനം.

Kerala

ലീഗ് വിയർക്കുന്നോ പൊന്നാനിയിൽ?

2009ൽ തുടങ്ങിയ പരീക്ഷണം തുടരുകയാണ് സി.പി.ഐ(എം). മത്സരസാധ്യത മുൻകൂട്ടി കണ്ടു മുസ്ലിം ലീഗ്. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തെരഞ്ഞെടുപ്പ് അവലോകനം. ഇരുപതിലെത്ര?

National

വടക്കു കിഴക്ക് മണിപ്പൂരിന്റെ സ്വാധീനമുണ്ടോ?

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് 2019ൽ എൻ.ഡി.എ നേടിയത് എട്ട് സീറ്റ്. അത്രയും കിട്ടുമോ ഇക്കുറി? ദി ഐഡവും രിസാല അപ്‌ഡേറ്റും ചേരുന്ന തിരഞ്ഞെടുപ്പ് അവലോകനം.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.