
എതിരിന്റെ ഇഷ്ടക്കാരൻ
“I always need an adversary. Without an adversary, I cannot live” (എനിക്ക് ഇപ്പോഴും ഒരു പ്രതിയോഗി വേണം. ഒരു പ്രതിയോഗി ഇല്ലാതെ എനിക്ക്ജീവിക്കാൻ പറ്റില്ല.) 15 വർഷത്തോളം നീണ്ട ഞങ്ങളുടെ

“I always need an adversary. Without an adversary, I cannot live” (എനിക്ക് ഇപ്പോഴും ഒരു പ്രതിയോഗി വേണം. ഒരു പ്രതിയോഗി ഇല്ലാതെ എനിക്ക്ജീവിക്കാൻ പറ്റില്ല.) 15 വർഷത്തോളം നീണ്ട ഞങ്ങളുടെ

ഒറ്റ വാചകത്തിലാണ് കുഞ്ഞാമൻ സാർ തന്റെ ജീവിതത്തെ നിർവചിക്കുന്നത് “എതിര്: ചെറോണയുടെയും അയ്യപ്പന്റേയും മകന്റെ ജീവിത സമരം”. കേരള സർവകലാശാലയിലെ സാമ്പത്തിക കാര്യവിഭാഗത്തിൽ പ്രൊഫസർ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ അംഗം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കളെക്കുറിച്ച് അവരെ ആ പദവിയിലേക്ക് നിയോഗിക്കുന്ന വോട്ടര്‍മാര്‍ക്ക് എക്കാലത്തുമുള്ള ആവലാതി, നിയമസഭയിലോ ലോക്‌സഭയിലോ സംസ്ഥാന-കേന്ദ്ര മന്തിസഭയിലോ എത്തുന്നതോടെ അവര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാവുന്നുവെന്നതാണ്. അത് വാസ്തവമാണുതാനും. തിരഞ്ഞെടുപ്പു കഴിയുന്നതോടെ ‘ബഹുമാനപ്പെട്ട’ വോട്ടര്‍മാര്‍ അവര്‍പോലുമറിയാതെ

മാദ്ധ്യമ മത്സരം സാമാന്യ മര്യാദകളുടെ ലംഘനമായി മാറുന്നു എന്ന വിമർശനം സമീപകാല സംഭവങ്ങളെ തുടർന്ന് വീണ്ടും ശക്തമായിരിക്കുകയാണ്. വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്വകാര്യതയിലേക്ക് കടന്നു കയറുന്ന മാദ്ധ്യമ പ്രവർത്തന രീതിക്ക് കടിഞ്ഞാണിടേണ്ടത് ആരാണ്? സമൂഹ മാദ്ധ്യമങ്ങളിലെ

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രം ഇതിനകം കേരളത്തിലാകെ ചർച്ചയായിട്ടുണ്ട്. പ്രമേയ സ്വീകരണത്തിലും ആഖ്യാന രീതിയിലും വേറിട്ട് നിൽക്കുന്ന ഈ ചിത്രം മലയാളികൾക് ഇടയിൽ വൻ സ്വീകാര്യതയാണ് നേടിയിട്ടുള്ളത്. സോഷ്യൽ മീഡിയയിലും

ബി.ജെ.പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർമാർ തടഞ്ഞുവെക്കുന്നത് രാജ്യത്ത് പതിവായി മാറിയിരിക്കുന്നു. തമിഴ്നാട്, കേരളം, തെലുങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസുകൾ കോടതിയിലെത്തുമ്പോൾ

പതിനാലാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങൾ തിരിച്ചറിയുകയും സ്ത്രീയ്ക്ക് വിദ്യാഭ്യാസം എത്ര മാത്രം പ്രധാനമാണ് എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്ത ഫ്രഞ്ച് ഫിലോസഫർ ആയിരുന്നു, ക്രിസ്റ്റീൻ ഡെ പിസ. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ സ്ത്രീകളുടെ

കേരള വികസന കാര്യത്തിൽ രാഷ്ട്രീയ അഭിപ്രായ ഐക്യം ഉണ്ടാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അത്തരം അഭിപ്രായ സമന്വയമാണ് ഭാവി കേരളത്തിന്റെ വഴി തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകൻ ആനന്ദ് ഹരിദാസുമായുള്ള ഈ

കേരളത്തിന്റെ സമരനായകൻ വി.എസ് അച്ചുതാനന്ദന് ഇന്ന് നൂറ് വയസ്സ്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുമ്പോഴും ജീവിതത്തിൽ തൊഴിലാളികൾക്കൊപ്പം നടത്തിയ പോരാട്ടത്തിൽ നിന്നും ലഭിച്ച ഊർജ്ജമായിരുന്നു അദ്ദേഹത്തിൻറെ മൂലധനം. തൊഴിലാളികളുടെ

മുതിര്‍ന്ന ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും ഡോക്കുമെന്ററി സംവിധായകനും നിരൂപകനുമായ മധു ജനാര്‍ദ്ദനനെ 2023ലെ ഋത്വിക് ഘട്ടക്ക് രാഷ്ട്രാന്തരപുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. ബംഗ്ലാദേശിലെ രാജ്ശാഹിയിലുള്ള ഋത്വിക് ഘട്ടക് ഫിലിം സൊസൈറ്റിയാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അമിതാവ ഘോഷ്,
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.