
Adieu, Comrade N Sankaraiah
The passing of Comrade N. Sankaraiah marks the end of an era in the Indian Communist movement. The veteran leader of the Communist Party of

The passing of Comrade N. Sankaraiah marks the end of an era in the Indian Communist movement. The veteran leader of the Communist Party of

വൈക്കം മുഹമ്മദ് ബഷീർ മരണപ്പെട്ട് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴായിരുന്നു ദേശാഭിമാനിയുടെ ഒന്നാം പേജിൽ ആ വാർത്ത പ്രത്യക്ഷപ്പെടുന്നത്: ബാല്യകാല സഖിയിലെ സുഹ്റയ്ക്ക് കാമ്പസിൽ പുനർജ്ജന്മം. മജീദ് തിരിച്ചെത്തുമ്പോൾ മണ്ണെണ്ണ വിളക്കിന് മുൻപിൽ പുസ്തകം വായിച്ചുകൊണ്ടിരുന്ന

മലയാള സിനിമയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ സംവിധായകരിൽ പ്രമുഖനാണ് കെ.ജി ജോർജ്. യാഥാർത്ഥ്യത്തിന്റെ വിഭിന്നമായ മുഖങ്ങൾ സത്യസന്ധമായും കലാത്മകമായും ആവിഷ്കരിച്ചുകൊണ്ട് മഹത്ത്വപൂർണ്ണമായ ഒരു ചലച്ചിത്ര പ്രപഞ്ചം അദ്ദേഹം സൃഷ്ടിച്ചു. മലയാള സിനിമയ്ക്ക് ഏറെ

തന്റെ ചലച്ചിത്രങ്ങള്‍ക്കായി വ്യത്യസ്തമായ പ്രമേയഭൂമികകളെ അന്വേഷിക്കുമ്പോഴും അവയെ പരിചരണഭേദത്താല്‍ വ്യതിരിക്തമാക്കി നിര്‍ത്താനാണ് കെ. ജി. ജോര്‍ജ് ശ്രമിച്ചിട്ടുള്ളത്. രേഖീയമായും അരേഖീയമായും ഉപാഖ്യാനഖണ്ഡങ്ങളായുമെല്ലാം വികസിക്കുന്ന ആ ചലച്ചിത്രാഖ്യാനങ്ങൾ ജോർജിന്റെ കലാ-മാധ്യമബോധ്യത്തിന്റെ ദൃശ്യസ്മാരകങ്ങളായി ഉയിര്‍ത്തുനില്‍ക്കുന്നുണ്ട്. ഘടനാവ്യതിരിക്തതകള്‍ക്കിടയിലും രേഖീയ-അരേഖീയഘടനാഭേദമന്യേ,

വല്യപ്പച്ചൻ: അന്നയും ഞാനും കൂടാ അഞ്ചേക്കർ തെളിച്ചത്. നെല്ലും കപ്പേം വാഴയും… ചുറ്റും കാടായിരുന്നു. കടുവാ പുലി, കാട്ടുപോത്ത്.. ആനയും മുറ്റത്തുവന്നു നിൽക്കും. ആടിനെയും കോഴിയെയും പിടിച്ചോണ്ടു പോകും. അന്നയ്ക്ക് പേടിയായിരുന്നു. പശുവിനേം കൊണ്ടുപോയി.

മലയാളം കണ്ട ചലച്ചിത്ര പ്രതിഭകളിൽ മുൻ നിരക്കാരനായ കെ. ജി ജോർജ് യാത്രയായി. സ്വപ്നാടനം മുതൽ ഇളവങ്കോട് ദേശം വരെയുള്ള അദ്ദേഹത്തിന്റെ ഓരോ സിനിമകളും വ്യത്യസ്ഥമായ മനുഷ്യാവസ്ഥകളുടെ വ്യാഖ്യാനങ്ങളായിരുന്നു. മഹാനായ ആ ചലച്ചിത്ര പ്രതിഭയ്ക്ക്

മലയാള പത്രഭാഷയുടെ വികാസ പരിണാമങ്ങളാണ് ഇക്കുറി തോമസ് ജേക്കബ് കഥയാട്ടത്തിൽ ചർച്ച ചെയ്യുന്നത്. സംസ്‌കൃത ജടിലമായ ഭാഷാരീതിയിൽ നിന്നും സംസാര ഭാഷയിലേയ്ക്കും അവിടെ നിന്നും സർഗാത്മക ഭാഷാ പ്രയോഗത്തിലേയ്ക്കും മലയാള പത്രഭാഷ വികസിച്ചതിന്റെ കഥകൂടിയാണിത്.

ജൂലൈ 4. എഴുത്തുകാരനും സംവിധായകനും യാത്രികനുമായ ചിന്തകൻ എന്ന രവീന്ദ്രൻ ഓർമ്മയായിട്ട് 12 വർഷം പിന്നിടുന്നു. അദ്ദേഹത്തിൻറെ എഴുത്തിന്റെയും യാത്രാവിവരണങ്ങളുടെയും പ്രത്യേകതകളാണ് ഈ അനുസ്മരണത്തിൽ. തൊള്ളായിരത്തി തൊണ്ണൂറ്റേഴിലാണ്. ഡോ: ഇ. ഉണ്ണിക്കൃഷ്ണൻ; ഞങ്ങളുടെ ‘കാവുണ്ണി’

പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞൻ പ്രൊഫ. ഇംതിയാസ് അഹമ്മദ് തിങ്കളാഴ്ച (19-06-2023) അന്തരിച്ചു. ഡൽഹി ജവാർഹലാൽ നെഹ്‌റു സർവകലാശാലയിൽ 1972 മുതൽ 2002 വരെയുള്ള നീണ്ട മൂന്നു പതിറ്റാണ്ടുകൾ പൊളിറ്റിക്കൽ സോഷ്യോയോളജി അദ്ധ്യാപകനായിരുന്നു അദ്ദേഹം. ഇന്ത്യൻ മുസ്ലിംങ്ങൾക്കിടയിലെ

प्रसिद्ध समाज वैज्ञानिक प्रोफेसर इम्तियाज अहमद का सोमवार, 19 जून 2023 को निधन हो गया। उन्होंने राजनीतिक अध्ययन केंद्र, जवाहरलाल नेहरू विश्वविद्यालय, नई दिल्ली में 1972
The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.