A Unique Multilingual Media Platform

YouTube

Kerala

Twenty-20 കുത്തിയാൽ മറിയുമോ ചാലക്കുടി

പൊതുവിൽ കോൺഗ്രസിന്റെ സ്വാധീനഭൂമിയാണ് ചാലക്കുടി. സി രവീന്ദ്രനാഥിനെ സ്ഥാനാർത്ഥിയാക്കി മത്സരം മുറുക്കുകയാണ് ഇടതു മുന്നണി. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Kerala

ഇടതിന് വെല്ലുവിളി യു.ഡി.എഫല്ല, ശ്രീകണ്ഠൻ

ത്രികോണ മത്സരമില്ല പാലക്കാട്ട്. പക്ഷേ, ബി ജെ പി പിടിക്കുന്ന വോട്ട് ഇരു മുന്നണികൾക്കും തലവേദനയാണ്. ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര?

Interviews

രാജസ്ഥാനിൽ കളി മാറുമോ?

2014ലും 2019ലും ബി.ജെ.പി സമ്പൂർണ വിജയം നേടിയ സംസ്ഥാനം. മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയം ബി.ജെ.പിക്ക് കൂടുതൽ കരുത്ത് നൽകുന്നു. ഇതിനൊക്കെ അപ്പുറത്താണോ രാജസ്ഥാനിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിത്രം? നാലു

Interviews

കെജ്‌രിവാളിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പ് ചിത്രം മാറ്റുന്നോ?

ജനാധിപത്യം അപകടത്തിലെന്ന ‘ഇന്ത്യ’ യുടെ വാക്കുകൾക്ക് കൂടുതൽ അർത്ഥം നൽകുകയാണ് കെജ്‌രിവാളിന്റെ അറസ്റ്റും പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുള്ള ആദായ നികുതി വകുപ്പിന്റെ നടപടികളും. ഭരണകൂടവും അതിന്റെ നേതൃത്വവും ജനങ്ങൾക്ക് മുന്നിൽ കൂടുതൽ വെളിപ്പെടുകയാണ്.

Kerala

വടകരയിലെ അടിയൊഴുക്ക്

പ്രതികൂല ഘടകങ്ങളില്ലാത്ത സ്ഥാനാർത്ഥികൾ. ശക്തമായ രാഷ്ട്രീയ മത്സരവും. ദി ഐഡം-രിസാല അപ്‌ഡേറ്റ് തിരഞ്ഞെടുപ്പ് വിശകലന പരിപാടിയായ ‘ഇരുപതിലെത്ര’യിൽ വടകര. കാണുക, വടകരയിലെ അടിയൊഴുക്ക്.

Kerala

കറുത്ത കുതിര പന്ന്യനോ അരാഷ്ട്രീയ വോട്ടുകളോ?

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ തീപാറുന്ന മത്സരമാണ്. സ്ഥാനാർത്ഥികളുടെ വലുപ്പത്തിനൊപ്പം ഫലം നിർണയിക്കുന്ന മറ്റ് ഘടകങ്ങൾ എന്തൊക്കെ? ദി ഐഡവും രിസാല അപ്‌ഡേറ്റും ചേർന്നുള്ള തിരഞ്ഞെടുപ്പ് വിശകലന പരിപാടി – ഇരുപതിലെത്ര.   കാണുക; കറുത്ത

Interviews

ചാൻസലറുടെ രാഷ്ട്രീയം പറയാത്ത മാധ്യമങ്ങൾ

സർവകലാശാലകളുടെ വൈസ് ചാൻസലർമാരെ പുറത്താക്കുമ്പോൾ ചാൻസലർ നടപ്പാക്കുന്ന രാഷ്ട്രീയ അജണ്ട വേണ്ടവിധത്തിൽ ജനങ്ങളിലേക്ക് എത്തുന്നില്ല. ഇക്കാര്യത്തിൽ മാധ്യമങ്ങളെടുക്കുന്ന നിലപാട് ബോധപൂർവമാണ്. സംസ്‌കൃത സർവകലാശാല വൈസ് ചാൻസലറായിരുന്ന എം വി നാരായണനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.