A Unique Multilingual Media Platform

Kerala

Art & Music

ഒരു അന്താരാഷ്ട്ര വക്കീലിന്റെ ഓർക്കസ്ട്രാ നൊസ്റ്റാൾജിയ…

ഒരു സംഗീത ഓർക്കസ്ട്രയിലെ അംഗങ്ങൾ ഏതാണ്ട് രണ്ട് പതിറ്റാണ്ടിനു ശേഷം ഒരു പരിശീലനവും ഇല്ലാതെ വീണ്ടും കൂടിച്ചേരുമ്പോൾ എന്താണ് സംഭവിക്കുക? താളവും ലയവും മറന്ന പഴമക്കാരുടെ ഒരു കലപിലക്കൂട്ടം ഉണ്ടായിക്കാണും എന്നാവും പലരും കരുതുക.

Articles

ശോഭീന്ദ്രൻ മാഷ്; ക്ലാസ്സ്മുറികൾക്ക് പുറത്തെ അധ്യാപകൻ

വൈക്കം മുഹമ്മദ് ബഷീർ മരണപ്പെട്ട് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴായിരുന്നു ദേശാഭിമാനിയുടെ ഒന്നാം പേജിൽ ആ വാർത്ത പ്രത്യക്ഷപ്പെടുന്നത്: ബാല്യകാല സഖിയിലെ സുഹ്റയ്ക്ക് കാമ്പസിൽ പുനർജ്ജന്മം. മജീദ് തിരിച്ചെത്തുമ്പോൾ മണ്ണെണ്ണ വിളക്കിന് മുൻപിൽ പുസ്തകം വായിച്ചുകൊണ്ടിരുന്ന

Kerala

ഹിന്ദുത്വത്തെ നേരിടാൻ ഭരണഘടന മാത്രം മതിയാകുമോ?

ഹിന്ദുത്വ അധിനിവേശത്തെ നേരിടാൻ ഭരണഘടന എന്ന ആയുധം മാത്രം മതിയാകുമോ എന്ന സംശയവും അതെക്കുറിച്ചുള്ള ഉത്ക്കണ്ഠകളും ഔട്ട് ലുക്ക് സീനിയർ എഡിറ്റർ കെ.കെ ഷാഹിന പങ്കു വെക്കുന്നു. ഫാസിസത്തെ മനസിലാക്കുന്നതിൽ എന്നും മുൻപന്തിയിലായിരുന്ന മലയാളി

Articles

യവനികയും എന്നും പുതുതായ ജോർജിന്റെ ദൃശ്യസങ്കല്പവും

മലയാള സിനിമയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ സംവിധായകരിൽ പ്രമുഖനാണ് കെ.ജി ജോർജ്. യാഥാർത്ഥ്യത്തിന്റെ വിഭിന്നമായ മുഖങ്ങൾ സത്യസന്ധമായും കലാത്മകമായും ആവിഷ്കരിച്ചുകൊണ്ട് മഹത്ത്വപൂർണ്ണമായ ഒരു ചലച്ചിത്ര പ്രപഞ്ചം അദ്ദേഹം സൃഷ്ടിച്ചു. മലയാള സിനിമയ്ക്ക് ഏറെ

Articles

അബോധത്തിന്റെ തിരക്കാഴ്ചകൾ

തന്റെ ചലച്ചിത്രങ്ങള്‍ക്കായി വ്യത്യസ്തമായ പ്രമേയഭൂമികകളെ അന്വേഷിക്കുമ്പോഴും അവയെ പരിചരണഭേദത്താല്‍ വ്യതിരിക്തമാക്കി നിര്‍ത്താനാണ് കെ. ജി. ജോര്‍ജ് ശ്രമിച്ചിട്ടുള്ളത്. രേഖീയമായും അരേഖീയമായും ഉപാഖ്യാനഖണ്ഡങ്ങളായുമെല്ലാം വികസിക്കുന്ന ആ ചലച്ചിത്രാഖ്യാനങ്ങൾ ജോർജിന്റെ കലാ-മാധ്യമബോധ്യത്തിന്റെ ദൃശ്യസ്മാരകങ്ങളായി ഉയിര്‍ത്തുനില്‍ക്കുന്നുണ്ട്. ഘടനാവ്യതിരിക്തതകള്‍ക്കിടയിലും രേഖീയ-അരേഖീയഘടനാഭേദമന്യേ,

Articles

കെ.ജി ജോർജ് സ്മരണ – ദി ഐഡം കവർ സ്റ്റോറി

തിരശ്ശീലയിൽ മലയാളിക്ക് അപരിചിതമായിരുന്ന പുതിയ ദൃശ്യാനുഭവമായിരുന്നു കെ.ജി ജോർജ്ജിന്റെ സിനിമകൾ. ഓരോ സിനിമകളും വ്യത്യസ്തമായ മനുഷ്യാവസ്ഥകളുടെ വ്യാഖ്യാനങ്ങളായിരുന്നു.  ആ സിനിമകളുടെ ഇടം അടയാളപ്പെടുത്തുകയാണ് ദി ഐഡം ഈ സ്മരണാഞ്ജലിയിൽ. പ്രശസ്ത സിനിമാ എഴുത്തുകാരൻ സി.എസ്

Culture

എം.കെ സാനുവിന്റെ രചനാ ലോകം ഒറ്റക്കെട്ടിൽ

എം.കെ സാനു എന്ന മലയാള വിമർശന കലയിലെ ആചാര്യന്റെ സമ്പൂർണ്ണ കൃതികളുടെ പ്രകാശനം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. സാഹിത്യ വിമർശനം, കേരളം നവോത്ഥാന ചരിത്രങ്ങൾ, ഭാഷാ ശാസ്ത്രം, ജീവചരിത്രങ്ങൾ, ആത്മകഥ എന്നീ മേഖലകളിലായി

Articles

കെ.ജി ജോർജ്ജ്: കഥയ്ക്കു പിന്നിലെ ഇരുട്ട്

വല്യപ്പച്ചൻ: അന്നയും ഞാനും കൂടാ അഞ്ചേക്കർ തെളിച്ചത്. നെല്ലും കപ്പേം വാഴയും… ചുറ്റും കാടായിരുന്നു. കടുവാ പുലി, കാട്ടുപോത്ത്.. ആനയും മുറ്റത്തുവന്നു നിൽക്കും. ആടിനെയും കോഴിയെയും പിടിച്ചോണ്ടു പോകും. അന്നയ്ക്ക് പേടിയായിരുന്നു. പശുവിനേം കൊണ്ടുപോയി.

Articles

കെ.ജി. ജോർജ് സിനിമകൾ: ആന്തരിക സംഘർഷങ്ങളുടെ ഫ്രെയിമുകൾ

മലയാളം കണ്ട ചലച്ചിത്ര പ്രതിഭകളിൽ മുൻ നിരക്കാരനായ കെ. ജി ജോർജ് യാത്രയായി. സ്വപ്നാടനം മുതൽ ഇളവങ്കോട് ദേശം വരെയുള്ള അദ്ദേഹത്തിന്റെ ഓരോ സിനിമകളും വ്യത്യസ്ഥമായ മനുഷ്യാവസ്ഥകളുടെ വ്യാഖ്യാനങ്ങളായിരുന്നു. മഹാനായ ആ ചലച്ചിത്ര പ്രതിഭയ്ക്ക്

Support Us

The AIDEM is committed to people-oriented journalism, marked by transparency, integrity, pluralistic ethos, and, above all, a commitment to uphold the people’s right to know. Editorial independence is closely linked to financial independence. That is why we come to readers for help.